Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നുണ പ്രചാരണം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 05:36 am IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മലയാളികളെ മുഴുവന്‍ കബളിപ്പിക്കാനാണ് മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ രണ്ട് രാഷ്‌ട്രീയ കക്ഷികള്‍ക്ക് നോട്ടിരട്ടിപ്പുകാരന്റെ മനസ്സാണ്. നോട്ടിരട്ടിപ്പിക്കലുകാരന്റെ പുതിയ വേഷമിട്ടാണ് ഇവര്‍ വന്നിരിക്കുന്നത്. വിദ്യാസമ്പന്നരാണെങ്കിലും മലയാളികള്‍ കള്ളപ്രചാരണങ്ങളില്‍ വീണുപോകുന്നു. 

കേരളത്തെ ഈ നിയമം ഒരു തരത്തിലും ബാധിക്കുന്നില്ലെന്നിരിക്കെ ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാനാണ് നീക്കം. ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ കബളിപ്പിക്കലിന്  വിധേയരായിരിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരള പിഎസ്‌സി എംപ്ലോയീസ് സംഘിന്റെ 27-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേരളത്തില്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചാണ്. ഗ്യാലറിയുടെ കയ്യടിമാത്രമാണിവരുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തെരുവിലിറങ്ങി ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉണ്ടാക്കുന്ന കലാപങ്ങളില്‍ എരിതീയില്‍ എണ്ണ ഒഴിയ്‌ക്കുന്നത് പോലുള്ള സമീപനം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുമ്പോള്‍ ഭരണഘടനാ പദവിയെക്കുറിച്ച് അവര്‍ക്ക് തന്നെ ബോധ്യമില്ലാതാകുന്നു.

ലോകത്തൊരു രാജ്യവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ല. ഭാരതത്തില്‍ അതു നല്‍കണമെന്നാവശ്യപ്പെടുന്നതാണ് മനസ്സിലാകാത്തത്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മറ്റും പീഡനങ്ങളേറ്റുവാങ്ങി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സും സിപിഎമ്മുമാണ്. അതെല്ലാം വിഴുങ്ങിയിട്ടാണ് ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് കലാപത്തിനിവര്‍ ആഹ്വാനം നല്‍കുന്നത്. മറ്റിടങ്ങളില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തൊഴിലെടുക്കാന്‍ എത്തിയവര്‍ക്ക് പൗരത്വമല്ല നല്‍കേണ്ടത്. അവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ആവശ്യമെങ്കില്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.

തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജക വാദികളുടെ സ്വഭാവമാണ്. ഇത് മറ്റുള്ളവര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കലാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല. ഒരാള്‍ക്ക് പോലും പൗരത്വം നിഷേധിക്കാന്‍ പൗരത്വ ബില്ലില്‍ ഒരു വ്യവസ്ഥയും ഇല്ല. ഈ നിയമം ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. വാസ്തവം എന്താണെന്ന് ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ തിരിച്ചറിയും. 

കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എബിആര്‍എസ്എം അഖിലേന്ത്യാ സെക്രട്ടറി പി.എസ് ഗോപകുമാര്‍, കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.