Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം നശിക്കുന്നവര്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 15, 2019, 05:14 am IST
in Samskriti

ലബ്ധ്വാ കഥഞ്ചിന്നര ജന്മ ദുര്‍ലഭം

തത്രാപി പുംസ്ത്വം ശ്രുതി പാരദര്‍ശനം 

യസ്ത്വാത്മ മുക്തൈന്യ യതേത മൂഢ ധീഃ

സ ആത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത്

വളരെയേറെ ദുര്‍ലഭമായ മനുഷ്യ ജന്മം കിട്ടി പൗരുഷ ഗുണങ്ങളും വേണ്ട പോലെ ശാസ്ത്ര അദ്ധ്യയന നടത്തിയിട്ടും തന്റെ മുക്തിക്കായ് യത്‌നിക്കാത്തയാള്‍ വിമൂഢനാണ്. അയാള്‍ തന്നെ സ്വയം നശിപ്പിക്കുന്നയാളാണ്. ആത്മഘാതകന്‍ എന്ന വിശേഷണമാണ് ആചാര്യ സ്വാമികള്‍ നല്‍കിയിരിക്കുന്നത്.

അസത് വസ്തുക്കളെ ആശ്രയിക്കുന്നതു കാരണം പരമാത്മ വസ്തുവിനെ നേടാനാകാതെ ആത്മ നാശം സ്വയം വരുത്തിവെയ്‌ക്കുയാണ് ചെയ്യുന്നത്.മനുഷ്യ ജന്മം പാഴായികളയുന്നതു കൊണ്ട് മോക്ഷം ലഭിക്കില്ല എന്നത് മാത്രമല്ല അങ്ങനെയുള്ളയാള്‍ തന്നെത്തന്നെ നശിപ്പിക്കുന്നവനാണ്.

 മനുഷ്യത്വമുണ്ടായാലും പൗരുഷ ഗുണങ്ങളുണ്ടായാലും ധര്‍മ്മാചരണത്തില്‍ മുന്നോട്ട് പോയില്ലെങ്കില്‍ വലിയ നഷ്ടമാകും. ശാസ്ത്ര പഠനം ഗംഭീരമായി നടത്തിയിട്ടും കുറെ അറിവ് നേടാം. പക്ഷേ മുക്തിക്കായ് പ്രയത്‌നിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെപ്പോലെ ഒരു വിഡ്ഡി വേറെയുണ്ടാകില്ല.മനുഷ്യന് മാത്രമേ മോക്ഷത്തിന് യോഗ്യത നേടാനാകുകയുള്ളൂ എന്നതിനാല്‍ അത്തരത്തിലാണ് ബ്രഹ്മാവ്  മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താനാകാതെ ജീവിക്കുന്നവരെപ്പോലെ മരമണ്ടന്‍മാര്‍ ഇല്ലെന്ന് വേണം കരുതാന്‍.ഇന്ദ്രിയങ്ങളും മനസ്സും പുറം ലോകത്തെ വിഷയങ്ങളുമായി തീര്‍ത്താ തീരാത്ത ആസക്തിയോടെ രമിക്കുന്നതിനെയാണ് അസത് ഗ്രഹാന്‍ എന്ന് വിശേഷിപ്പിച്ചത്. ശരീരം മുതലായ ഉപാധികളോരോന്നും താന്‍ എന്ന് തെറ്റിദ്ധരിക്കുകയാണ് മനുഷ്യര്‍. അവയുടെയെല്ലാം മോഹന വലയത്തില്‍ പെട്ട് വേണ്ടതിനെ തിരിച്ചറിയാനാകുന്നില്ല. ലഹരി വസ്തുക്കളെ പോലെ തന്നെ ഓരോ വിഷയങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട ചിന്തകള്‍ക്കും നമ്മെ പടുകുഴിയിലേക്ക് വീഴ്‌ത്താനാകും.ഇത് സ്വയം നാശമാണ്. വലിയ വലിയ അറിവ് നേടിയെന്ന് അഭിമാനിക്കുന്നവരും സാധകരെന്ന് നടിക്കുന്നവരുമൊക്കെ ഇങ്ങനെ പതിക്കുന്നു.

ഇതഃ കോന്വസ്തി മൂഢാത്മായസ്തു സ്വാര്‍ത്ഥേ പ്രമാദ്യതി

ദുര്‍ലഭം മാനുഷം ദേഹംപ്രാപ്യ തത്രാപി പൗരുഷം

ദുര്‍ലഭമായി കിട്ടിയ ജന്മജന്മവും പൗരുഷ ഗുണങ്ങളും ഉണ്ടായിട്ടു പോലും ആത്മസാക്ഷാത്കാരത്തിന് വേണ്ടത്ര പ്രയത്‌നം ചെയ്യാത്തയാളേക്കാള്‍ മൂഢനായവന്‍ വേറെയാരുണ്ട്?എല്ലാ സൗഭാഗ്യങ്ങളും അനുകൂലമായ അന്തരീക്ഷവുമൊക്കെ വന്ന് ചേര്‍ന്നിട്ടും ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കാത്തവന്‍ മൂഢന്‍ തന്നെയെന്ന് ഉറപ്പിക്കാം. കൈവെള്ളയില്‍ വന്നതിനെ താഴെ വീഴ്‌ത്തി ഉടയ്‌ക്കുന്നത് പോലെയാണിത്.മനുഷ്യ ജന്മം തന്നെ പരമപദത്തിലേക്ക് നമുക്കുള്ള വാതില്‍ തുറന്ന് തന്നിട്ടിരിക്കുന്നതു പോലെയാണ് എന്നിട്ടും അതിലേക്കു നീങ്ങാത്തവരെക്കുറിച്ച് പരിതപിക്കാനേ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.