Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോവിന്ദ നമസ്‌കാരം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 12, 2019, 05:12 am IST
in Samskriti

വേദാന്ത പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിലെ 581 ശ്ലോകങ്ങളെ 76 തലക്കെട്ടുകളിലായി തരം തിരിച്ചാണ് പൂജ്യ ഗുരുദേവ് ചിന്മയാനന്ദ സ്വാമിജി വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇവിടെ എഴുതുവാന്‍ ഉദ്ദേശിക്കുന്നതും ഏകദേശം അതേ രീതിയിലായിരിക്കും. എന്നാല്‍ ആവശ്യമെങ്കില്‍ സിദ്ധിനാഥാനന്ദജി ഉള്‍പ്പെടെയുള്ള മറ്റ് വ്യാഖ്യാതാക്കളുടേയും സഹായം ഈ ലേഖനപരമ്പരയില്‍ പ്രതീക്ഷിക്കാം. വേദാന്ത പഠനത്തിന് എല്ലാവര്‍ക്കും ഉത്സാഹമുണ്ടാക്കുകയും ആത്മ സാക്ഷാത്കാരത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യം. അതിനാല്‍ ഓരോ സാധകനും ശ്രദ്ധാപൂര്‍വം തുടക്കം മുതലേ വായിക്കുക.

സര്‍വ വേദാന്തസിദ്ധാന്തഗോചരം തമഗോചരം

ഗോവിന്ദം പരമാനന്ദം 

സദ്ഗുരും പ്രണതോസ്മ്യഹം

ആചാര്യസ്വാമികള്‍ തന്റെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരെ വന്ദിക്കുകയാണ് ഇവിടെ. ഒപ്പം തന്നെ ജഗദ്ഗുരുവായ സാക്ഷാല്‍ ഗോവിന്ദനേയും വന്ദിക്കുന്നു.

വേദാന്ത സാരമായ തത്വങ്ങളിലൂടെ മാത്രം അറിയാന്‍ കഴിയുന്നവനും ഇന്ദ്രിയങ്ങള്‍ മനസ്സ്, ബുദ്ധി മുതലായവയിലൂടെ ഒന്നും അറിയാനാകത്തവനും പരമാനന്ദ സ്വരൂപനും സദ്ഗുരുവുമായ ഗോവിന്ദനെ ഞാന്‍ നമസ്‌കരിക്കുന്നു.

ഗുരുവായ ഗോവിന്ദ ഭഗവദ് പാദര്‍ക്ക് നേരിട്ടും അദ്ദേഹം പകര്‍ന്ന് നല്‍കിയ വേദാന്ത ജ്ഞാനത്തിലൂടെ എല്ലാ ‘ഗോ’ശബ്ദത്തിന്റെയും യഥാര്‍ത്ഥ തത്വമായ പരംപൊരുളായ ഗോവിന്ദനേയും ഒരേ സമയം പ്രണമിക്കുയാണ് ആദ്യത്തെ മംഗളശ്ലോകത്തില്‍. ഗുരുവും ഗോവിന്ദനും ഒന്ന് തന്നെയെന്ന് ഇതുകൊണ്ട് ഉറപ്പിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ഇത്തരം ഗ്രന്ഥരചനയില്‍ നാല് കാര്യങ്ങള്‍ തുടക്കത്തിലെ സൂചിപ്പിക്കണമെന്നാണ്. അതാണ് അനുബന്ധ ചതുഷ്ടയം. അധികാരി, വിഷയം, സംബന്ധം പ്രയോജനം എന്നിവയാണ് അവ. ഇവിടെ ഇത് പഠിക്കുന്ന ഒരോ സാധകനുമാണ് അധികാരി. അഹം എന്നത് അധികാരിയെ കുറിക്കുന്നു. നമ്മുടെ കരണങ്ങളിലൂടെയൊന്നും നേരിട്ട് അറിയാന്‍ കഴിയാത്ത വേദാന്ത തത്വത്തെ ഗുരൂപദേശത്തിലൂടെ സാരമായി വേണ്ടപോലെ അറിയണം.അതിനാല്‍ സര്‍വ വേദാന്ത സിദ്ധാന്തമാണ് വിഷയം. ആത്മസാക്ഷാത്കാരത്തിലൂടെ സച്ചിദാനന്ദമായിത്തീരണം. പരമാനന്ദമാണ് പ്രയോജനം. അഗോചരമായ അഥവാ കരണങ്ങളെ കൊണ്ട് നേരിട്ടറിയാനാകാത്ത ഒന്നിനെ ഗോചരമാക്കുകയാണ് , അറിയിപ്പിച്ച് തരികയാണ് ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.അതായത് ബോധിക്കേണ്ടതായ ഒന്നിനെ ബോധിപ്പിച്ചു തരുന്നു. ബോധ്യബോധകമാണ് സംബന്ധം.

 സാധനാ ചതുഷ്ടയ സമ്പന്നനാക്കണം അധികാരി. വിവേകം, വൈരാഗ്യം, ശമാദിഷ്ടക സമ്പത്തി, മുമുക്ഷുത്വം എന്നിവയുള്ളയാളാവണം. നിത്യ വസ്തുവിനെയും അനിത്യ വസ്തുവിനെയും വേര്‍തിരിച്ചറിയുന്നതാണ് വിവേകം.

ഇവിടേയും സ്വര്‍ഗ്ഗം മുതലായ ഭോഗങ്ങളിലും താല്പര്യമില്ലാത്തവനാകണം  വിരക്തനാവണം. മൂന്നാമത് വേണ്ടത് ശമം മുതലായ ആറ് ഗുണങ്ങളാണ്. ശമം,ദമം, ഉപരമം, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവയാണ് അവ. മനസ്സിനെ നല്ലവണ്ണം നിയന്ത്രിക്കുന്നതാണ് ശമം.ഇന്ദ്രിയങ്ങളെ ഒരുക്കുന്നതാണ് ദമം. അവ രണ്ടിന്റെയും ഫലമായ ഉപരമം സ്വധര്‍മ്മത്തെ അഷ്ഠിക്കലാണ്.. നല്ല സഹനശീലതയാണ് തിതിക്ഷ. ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ചിത്തം നന്നായി ഏകാഗ്രമാകുന്ന സമാധാനവും കൂടിയാ യാല്‍ ശമം മുതലായ ആറ് സമ്പത്തുകളായി.

സാധനാ ചതുഷ്ടയത്തിലെ നാലാമത്തേതായ മുമുക്ഷുത്വം എന്നത് എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ്. ഇതെല്ലാം ‘പ്രണതോസ്മ്യഹം’എന്നതിലൂടെ വ്യക്തമാക്കുന്നു. പരമാത്മാവിനെ അറിയാന്‍ ഗുരുവിനെ ശരണം പ്രാപിക്കുന്ന ഉത്തമ ശിഷ്യന്റെ പ്രാര്‍ത്ഥനയും വന്ദനവുമാണ് ഒന്നാം ശ്ലോകം.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.