Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആതിവാഹികന്മാരുടെ ദൗത്യം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 1, 2019, 03:53 am IST
inSamskriti

നാലാം അദ്ധ്യായം മൂന്നാം പാദം

അതിവാഹികാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്

സൂത്രം – അതിവാഹികാസ്തല്ലിംഗാത്

പ്രാണനെ കൂട്ടിക്കൊണ്ടു പോയി അതാത് സ്ഥാനങ്ങളില്‍ എത്തിക്കുന്ന ദേവതകള്‍ തന്നെ. ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാല്‍. സാധകനെ മരണശേഷം ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് എത്തിക്കുന്നത് അതാത് ലോക അഭിമാനികളായ ദേവന്‍മാരാണ്. ശ്രുതിയിലെ വര്‍ണനത്തില്‍ അത്തരം ലക്ഷണങ്ങള്‍ കാണാം. മരണാനന്തരഗതിയുമായി ബന്ധപ്പെട്ട് അര്‍ച്ചിസ് ,അഹസ്സ് മുതലായ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നത് എന്തിനെ കാണിക്കാനാണ്. അത് ഭോഗഭൂമികളെയോ മാര്‍ഗ്ഗ ലക്ഷണങ്ങളേയോ സൂചിപ്പിക്കുന്നുണ്ടോ അതോ ദേവതാ പരങ്ങളാണോ എന്ന് സംശയിക്കുന്നു.

അര്‍ച്ചിസ്, അഹസ്സ് എന്നിവ ചേതനങ്ങളായ ദേവതകളെ കുറിക്കുന്നു. അവര്‍ മനുഷ്യാകൃതിയുള്ള പുരുഷന്‍മാരാണ്.  ജീവന്‍മാരെ അതാത് സ്ഥാനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. പ്രാണനെ ക്രമത്തില്‍ ഒരു ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്ക് നയിക്കുകയാണ് ഈ ദേവതകളുടെ കര്‍ത്തവ്യം. അതിനാല്‍ ഈ ദേവതകളെ ആതിവാഹികന്‍മാര്‍ എന്ന് വിളിക്കുന്നു. ഛാന്ദോഗ്യത്തില്‍ ‘ചന്ദ്രമസോ വിദ്യുതം തത് പുരുഷോ/ മാനവഃ സ ഏനാന്‍ ബ്രഹ്മ ഗമയതി’ ചേതനനായ ദേവത തന്നെയാണ് പ്രാണനെ നയിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

സൂത്രം-  ഉഭയവ്യാമോഹാത്തത് സിദ്ധേഃ

രണ്ട് തരത്തിലുള്ള വ്യാമോഹത്താല്‍ ചേതനങ്ങളായ ആതിവാഹികന്‍മാരുടെ സിദ്ധി ഉണ്ടാകുന്നു.

അര്‍ച്ചിസ് മുതലായ ലോകങ്ങള്‍ക്ക് അധിദേവതാ കല്‍പ്പനയുടെ ആവശ്യം എന്തെന്ന് ഈ സൂത്രത്തില്‍ വിവരിക്കുന്നു. അര്‍ച്ചിരാദി ലോകങ്ങള്‍ക്ക് അഭിമാനി ദേവതകളെ സങ്കല്‍പ്പിച്ചില്ലെങ്കില്‍ അത് ശ്രുതിയില്‍ പറഞ്ഞതിന് വിരുദ്ധമാകും. അഭിമാനി ദേവതകളെ കല്‍പ്പിച്ചില്ലെങ്കില്‍ ജീവന്റെ ബ്രഹ്മപദപ്രാപ്തി അസംഭാവ്യവു മാകും. ഇങ്ങനെ രണ്ട് തരത്തില്‍ വ്യാമോഹം അഥവാ പിഴവുണ്ടാകുമെന്നതിനാല്‍ അധി ദേവതാ കല്‍പ്പന യുക്തം തന്നെയാണ്. സൂക്ഷ്മ ലോകങ്ങളെക്കുറിച്ച് ജീവന് അറിയില്ല.

ദേവയാനത്തേയും പിതൃയാനത്തേയും അറിയണമെന്നില്ല. കൂട്ടികൊണ്ടു പോകുന്ന അതിവാഹിക ദേവതകളുടെ സഹായത്തോടെയാണ് മറ്റ് ലോകങ്ങളിലേക്ക് പോകുന്നത്. ദേവതകളുടെ സഹായമില്ലെങ്കില്‍ വഴിതെറ്റാനുമിടയാകും. അതിനാല്‍ ദേവതകളെ അംഗീകരിക്കുകയാണ് ഉത്തമം.

സൂത്രം-  വൈദ്യുതേനൈവ തതസ്തച്ഛ്രുതേഃ

വിദ്യുത് ലോകത്തെത്തിയ ശേഷം വിദ്യുത് ദേവത വഴി വരുണന്‍ മുതലായവരുടെ ലോകങ്ങളെ പ്രാപിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്. വിദ്യുത് ലോകത്തിന് ശേഷം ബ്രഹ്മപ്രാപ്തി വരെ വിദ്യുത് ദേവതയുടെ അതിവാഹികത്വത്തിലുള്ളതാണ്. വരുണ്‍ മുതലായ ദേവതകള്‍ക്ക് അതിവാഹികത്വം ഉണ്ടോ എന്ന സംശയത്തിനുള്ള മറുപടിയാണിത്. വിദ്യുത്തിന് മാത്രമാണ് അതിവാഹികത്വം.

‘താന്‍ വൈദ്യുതാന്‍ പുരുഷോ/ മാനവഃ സ ഏത്യ ബ്രഹ്മലോകം ഗമയതി’ എന്ന ശ്രുതി വാക്യത്തില്‍ വിദ്യുത്തിന് മാത്രം കൂട്ടികൊണ്ടു പോകുന്ന ജോലി പറയുന്നു. ഇന്ദ്രന്‍ ,പ്രജാപതി എന്നിവര്‍ തങ്ങളുടെ ലോകത്തിലൂടെ കടന്നുപോകാന്‍ മാര്‍ഗ്ഗം നല്‍കുന്നുവെന്ന് മാത്രം. കൂട്ടിക്കൊണ്ട് പോകല്‍ വിദ്യുത് ദേവതയുടെ കടമയാണ്.

                                                                                                                     9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.