Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരവണ അപ്പം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 26, 2019, 05:41 am IST
in Samskriti

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രസാദങ്ങളാണ് അരവണയും അപ്പവും. അയ്യപ്പദര്‍ശനമെന്നപോലെ മണിക്കൂറുകള്‍ ക്യൂനിന്ന് അരവണയും അപ്പവും വാങ്ങിമാത്രമെ ഭക്തര്‍മലയിറങ്ങൂ.ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസും പുലര്‍ച്ചെയുള്ള അയ്യപ്പസ്വാമിയുടെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ശ്രീകോവിലിലെ കീഴ്ശാന്തിമാര്‍ അരവണയുടെയും അപ്പത്തിന്റെയും നിര്‍മാണശാലയിലെത്തി പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് അന്നന്നുള്ള ഉത്പാദനം ആരംഭിക്കുന്നത്. അരവണയും അപ്പവും നൈവേദ്യവുമായി അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചതിനുശേഷമാണ് വില്‍ക്കുന്ന കൗണ്ടണ്ടണ്ടണ്ടറില്‍ എത്തിക്കുക. അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ അരിപൊടിച്ചെടുക്കുന്നത് മനുഷ്യപരിശ്രമം കൊണ്ട് അസാധ്യമായതിനാല്‍ 1120-ാമാണ്ടണ്ട് മുതല്‍ ഒരു മില്ല് സ്ഥാപിച്ചു. പാരമ്പര്യ അടുപ്പുകളിലും ആവിഅടുപ്പുകളിലും ഉത്പാദിപ്പിക്കുന്ന അരവണ പ്രത്യേകയന്ത്രസഹായത്തോടെ ടിന്നുകളില്‍ ശേഖരിച്ചതിനുശേഷമാണ് കൗണ്ടണ്ടറുകളിലെത്തിക്കുന്നത്. 

അരവണയുടെ കഥ

സ്വാമി ദര്‍ശനം നേടി മലയിറങ്ങുംമുന്‍പ് ഭക്തര്‍ ആദ്യം പോകുന്നത് അരവണ കൗണ്ടണ്ടറിലേക്കാണ്. അരവണപ്പായസം ശബരീശന് നിവേദ്യമായി മാറിയതിനു കഥയുണ്ട്. പ്രണയമധുരം തുളുമ്പുന്ന ഒരു കഥ – കൗമാരകാലത്ത് ആയോധന വിദ്യ അഭ്യസിപ്പിക്കാന്‍ പന്തളരാജന്‍ മണികണ്ഠനെ ചീരപ്പന്‍ചിറ ഗുരുക്കളുടെഅടുത്തേക്ക് അയച്ചു. ചേര്‍ത്തലയ്‌ക്കടുത്ത് മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടില്‍ താമസിച്ച് ഏറെക്കാലം മണികണ്ഠന്‍ ആയോധനകല അഭ്യസിച്ചു. 

തറവാട്ടിലെ കാരണവര്‍ക്ക് പ്രായാധിക്യത്താല്‍ ശബരിമല ദര്‍ശനത്തിന് കഴിയാതായപ്പോള്‍ ശാസ്താവ് സ്വപ്‌നദര്‍ശനം നടത്തി ഉപദേശിച്ച പ്രകാരം നിര്‍മിച്ച മുക്കാല്‍ വെട്ടം അയ്യപ്പക്ഷേത്രം തറവാടിന് സമീപമാണ്. ചീരപ്പന്‍ചിറ മൂപ്പന്റെ മകള്‍ ലളിതയ്‌ക്ക് മണികണ്ഠനോട് ഇഷ്ടംതോന്നി. മണികണ്ഠനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയിലായിരുന്നു ലളിത. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ ഭക്ഷണം പാചകം ചെയ്യാനാണ് ആദ്യം പഠിപ്പിക്കുക. ലളിത തന്റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടണ്ടാക്കിയത് മണികണ്ഠന് നല്‍കാന്‍ പായസമയിരുന്നു. ഉണക്കലരിയും ശര്‍ക്കരയും നെയ്യുംചേര്‍ത്ത് കടുംമധുരമുള്ള പായസത്തില്‍ തന്റെ തീവ്രതയുണ്ടെന്ന് ലളിത വിശ്വസിച്ചിരുന്നു.നിത്യബ്രഹ്മചാരിയായ താന്‍ ഗുരുനാഥന്റെ മകളായ ലളിതയെ സഹോദരിയായാണ് കണ്ടണ്ടത്. മണികണ്ഠന്‍ നിത്യബ്രഹ്മചാരിയാണെന്നറിഞ്ഞ ലളിത തനിക്ക് എന്നും ആ പാദത്തില്‍ പൂജ ചെയ്യുവാനുള്ള അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചു. ലളിതയുണ്ടണ്ടാക്കിയ കടുംമധുരമുള്ള പായസമാണ് അരവണയായി നിവേദിക്കുന്നെന്നാണ് കഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.