Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടിമരം

കെ.എസ്.വിജയനാഥ് by കെ.എസ്.വിജയനാഥ്
Nov 19, 2019, 02:03 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അയ്യപ്പസന്നിധിയില്‍ വാജിവാഹനവും വഹിച്ചുകൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. പതിനെട്ട് മലകളുടെ 

പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊടിമരത്തിന് വലിയ സ്ഥാനമാണുള്ളത്. പതിനെട്ടാംപടി കയറിയാല്‍ ആദ്യം കാണുക കൊടിമരത്തെയാണ്. പഴയ കൊടിമരത്തിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് 

പുതിയ കൊടിമം സ്ഥാ

പിച്ചത്. 

കോന്നി വയക്കരയില്‍ നിന്നുള്ള ലക്ഷണമൊത്ത തേക്കുമരത്തിനാണ് അയ്യപ്പസന്നിധിയില്‍ കൊടിമരമാകാന്‍ യോഗമുണ്ടായത്. ആചാരങ്ങളില്‍ എള്ളിടതെറ്റാതെയാണ് തേക്കുമരം കൊടിമരമായത്. കോന്നി വയക്കരയില്‍ തന്ത്രി വൃക്ഷപൂജ നടത്തിയശേഷം മുറിച്ചെടുത്ത തേക്ക് നിലംതൊടാതെ ആഘോഷപൂര്‍വമാണ് പമ്പയില്‍ എത്തിച്ചത്. ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ ശരണംവിളികള്‍ ഏറ്റുവാങ്ങിയുള്ളതായിരുന്നു യാത്ര. ആഞ്ജനേയ ക്ഷേത്രത്തിന് സമീപം ഇത് ഒരുവര്‍ഷം ഉണങ്ങാന്‍ സൂക്ഷിച്ചു. വിശുദ്ധമായി സുക്ഷിച്ച് മിനുക്കിയ മരം നിലംതൊടാതെതന്നെതോണിയില്‍ ഇറക്കിവച്ചു. 

പിന്നീട് ഔഷധക്കൂട്ടിന്റെ നിര്‍മാണത്തിലേക്ക് കടന്നു. 35 കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയത്. ഈ കൂട്ട് കറുത്ത എള്ളിന്റെ എണ്ണയില്‍ വറ്റിച്ചു. അത്തി, ഇത്തി, രാമച്ചം തുടങ്ങിയ മരുന്നുകള്‍ മരത്തിന്റെ ബലം കൂട്ടാനുള്ളതാണ്. ഇത് 51 കലശങ്ങളില്‍ നിറച്ച് പമ്പാഗണപതി സന്നിധിയില്‍ പൂജിച്ചെടുത്തു. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിലായിരുന്നു പൂജകള്‍.

51 ചെമ്പുകുടങ്ങളിലായി നിറച്ച് പൂജിച്ച തൈലകലശങ്ങള്‍ തോണിയിലെ മരത്തില്‍ ഒഴിച്ചു. കാലാവസ്ഥാമാറ്റംമൂലം മരത്തിനുണ്ടാകാവുന്ന എല്ലാ ക്ഷയങ്ങളെയും അതിജീവിക്കാന്‍ തൈലാധിവാസംകൊണ്ട് സാധിക്കും എന്നാണ് ശില്‍പ്പികള്‍ പറയുന്നത്. 

2017 മെയ് 26ന് ആയിരുന്നു കൊടിമരത്തിനുള്ള തടി ആധാരശിലയില്‍ ഉറപ്പിച്ചത്. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍. ചുറ്റമ്പലം കരങ്ങള്‍, ഗോപുരം പാദവും അന്തരാളം മുഖവും നമസ്‌കാരമണ്ഡപം കഴുത്തും വലിയമ്പലം ഉദരവും കൊടിമരം നട്ടെല്ലും സുഷുമ്‌നാനാഡിയുമാണ്. മനുഷ്യഷരീരത്തിലെ നട്ടെല്ലിന് സമാനമാണ് കൊടിമരം. ബലിക്കല്ലിന്റെ പുറത്തുനിന്നും മൂലവിഗ്രഹം വരെയാണ് കൊടിമരം കിടക്കേണ്ടത്. എല്ലാവര്‍ക്കും കാണുന്നതിനാണ് ലംബമായി സ്ഥാ

പിക്കുന്നത്. കൊടി കുണ്ഡലിനി ശക്തിയാണ്. ഓരോ കൊടിമരത്തിന്റെ മുകളിലും സ്ഥാ

പിക്കുന്ന വാഹനം അതാതുദേവന്റെ ജീവാത്മാവാണെന്നാണ് സങ്കല്‍പ്പം. ശാസ്താവിന്റെ വാഹനം കുതിരയാണ്. വാഹനം പ്രാണനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ധ്വജത്തിന് ശ്രീകോവില്‍ ഗര്‍ഭഗൃഹദ്വാരത്തിന്റെ ഏഴിരട്ടിയായിട്ടുള്ള കണക്കാണ് സ്വീകരിച്ചിട്ടുള്ളത്. 14 കോല്‍ രണ്ട് വിരലാണ് കൊടിമരത്തിന്റെ ഉയരം. ഭൂമിയ്‌ക്കടിയിലേക്ക് പോകുന്ന നാളത്തോടുകൂടിയ നീളം 16 കോല്‍ രണ്ട് വിരല്‍. 

(ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്ന സങ്കല്‍പ്പത്തില്‍ കൊടിമരത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തിയത്. കൊടിമരത്തിന് 14 കോല്‍ രണ്ട് വിരല്‍ ഉയരമുള്ളതിനാല്‍ 15 പറയുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies