Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനത്തിന്റെ പ്രസക്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 17, 2019, 01:12 am IST
in Samskriti

നിയമത്തിന്റെ ചെങ്കോല്‍ കണ്ടു ഭയന്നല്ല ഏതൊരു പരിഷ്‌കൃത സമൂഹവും മുന്നേറേണ്ടത്. സ്വയം സ്വീകൃതമായ അനുശാസനത്തിലൂടെയായിരിക്കണം. അതിന്റെ പ്രേരണ ധര്‍മമായിരിക്കണം. പരിവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളും ധര്‍മാധിഷ്ഠിതമായിരിക്കണം. 

ധര്‍മത്തിനുപകരം എപ്പോഴാണോ നിയമം ചാട്ടവാറായി വരുന്നത് അവിടെ തര്‍ക്കങ്ങള്‍ സ്വാഭാവികം. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലത്രയും ഈ സ്പര്‍ധകള്‍ മേല്‍ക്കോയ്‌മ നേടാന്‍ കാരണം ഈ ധര്‍മത്തിനുവന്ന ച്യുതിയാണ്. അമിതമായ രാഷ്‌ട്രീയ ഇടപെടലുകളാണ് മൂല്യച്യുതിക്ക് കാരണവും. മലയാളമനസ്സിന്റെ കണ്ണാടിയാണ് ശബരിമല. ശബരിമല പോലെ മറ്റു പരിചിഹ്നങ്ങളുമുണ്ട്. അക്ഷരലോകം നൃത്തം വയ്‌ക്കുന്ന കൈരളിമുതല്‍ രോമകൂപങ്ങളെ ത്രസിപ്പിക്കുന്ന തൃശൂര്‍പൂരവും അതിലുണ്ട്. മീനഭരണിമുതല്‍ ഭരണിപ്പാട്ടു വരെ, ഞാറ്റുവേല മുതല്‍ വിഷു വേല വരെ, ശ്രാവണസന്ധ്യമുതല്‍ ഇടവപ്പാതിയുടെ ഇടിമിന്നല്‍ വരെ, ആറന്മുള കണ്ണാടി മുതല്‍ കളിവിളക്ക് വരെ. ചേന്ദമംഗലം കൈത്തറി മുതല്‍ സ്വര്‍ണാഭരണ നിര്‍മാണം വരെ കേരളത്തിനൊരു താളമുണ്ട്. ഇതിന്റെയെല്ലാം പ്രതീകാത്മകമായ സ്ഥാവരങ്ങളാണ് കേരളീയ ക്ഷേത്രങ്ങളെങ്കില്‍ അനിര്‍വചനീയമായ വ്യത്യസ്തത പുലര്‍ത്തുന്ന മഹാപ്രസ്ഥാനമാണ് ശബരിമല. അയ്യപ്പമുദ്ര ധരിച്ച ശേഷമുള്ള 41 ദിനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വയം സ്വീകരിക്കുന്ന അച്ചടക്കം, തുടര്‍ന്നുള്ള ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കും. വേദാധികാരമില്ലാത്ത ഹൈന്ദവ വിഭാഗങ്ങള്‍ ഏകത്വഭാവനയില്‍ തിരഞ്ഞെടുത്ത ആധ്യാത്മിക സപര്യയാണ് ശബരിമലമണ്ഡലവ്രതവും ക്ഷേത്രദര്‍ശനവും. 

അയ്യപ്പന്റെ മുദ്രചാര്‍ത്തിയ നിമിഷം മുതല്‍, സ്വയം സ്വാമിയായിതീരുന്ന ഭക്തന് അയ്യപ്പനുമായി താദാത്മ്യം പ്രാ

പിക്കാനാണ് വ്രതനിഷ്ഠ. ഹൈന്ദവാചാരാനുഷ്ഠാനങ്ങളുടെ പൊരുള്‍ തന്നെ, 

‘ഭക്ത്യാ ശിവോഹം

ശിവോഹമെന്നിങ്ങനെ

ഭക്തിപൂര്‍വം സ്തുതി

ചെയ്യുന്നവന്‍ ശിവന്‍’   

എന്നുള്ള അവസ്ഥയില്‍ എത്തിച്ചേരാനാണ്.  വേറൊരു മതവും ഇത്രമാത്രം ഉന്നതമായ അവസ്ഥയെ പ്രദാനം ചെയ്യുന്നില്ല. സ്വയം ഈശ്വരനായി തീരാനാണ് അവന്‍ വ്രതമെടുക്കുന്നത്. ബാക്കി വരുന്ന 324 ദിവസവും അവന്‍ ആ ചുറ്റുപാടുകളില്‍ നിന്നും പൂര്‍ണമായും അകന്ന് ഈശ്വരോന്മുഖമായി മാത്രം ശ്വാസനിശ്വാസങ്ങളെ ക്രമീകരിക്കുന്ന  ഒരു അനുഷ്ഠാന പദ്ധതി, കേരളത്തിന്റെ ശക്തമായ ഹൈന്ദവികതയുടെ പ്രതീകമാണ് എന്ന കാര്യത്തിന് തര്‍ക്കമില്ല. പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍ ഓരോന്നും കൂട്ടായ്‌മയുടെയും സാത്വിക ചിന്തയുടെയും ഉത്സാഹത്തിന്റെയും ദിനങ്ങളാണ്. എല്ലാ വസ്ത്രങ്ങളും അലക്കി വൃത്തിയാക്കിയെടുത്ത് മുക്കി തോരാനിട്ടിരിക്കുന്നു. കിടക്കയും കോസടിയും ഒരുവശത്ത് ഒതുക്കികെട്ടിവെച്ചിട്ടുണ്ട്. അയല്‍പക്കങ്ങളില്‍ ചില വീടുകളില്‍ നിന്നൊക്കെ ഉറക്കെ ശരണം കേള്‍ക്കാം. അങ്ങനെ എവിടെയെങ്കിലും ശരണംവിളി തുടങ്ങിയാല്‍ ( സ്വാമിയേ… എന്ന്) കൂട്ടായ്‌മയായി തന്നെ ശരണമയ്യപ്പ എന്നു വിളിക്കണമെന്നാണ് ചട്ടം.  

( തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.