Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനത്തിന്റെ പ്രസക്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 17, 2019, 01:12 am IST
in Samskriti

നിയമത്തിന്റെ ചെങ്കോല്‍ കണ്ടു ഭയന്നല്ല ഏതൊരു പരിഷ്‌കൃത സമൂഹവും മുന്നേറേണ്ടത്. സ്വയം സ്വീകൃതമായ അനുശാസനത്തിലൂടെയായിരിക്കണം. അതിന്റെ പ്രേരണ ധര്‍മമായിരിക്കണം. പരിവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളും ധര്‍മാധിഷ്ഠിതമായിരിക്കണം. 

ധര്‍മത്തിനുപകരം എപ്പോഴാണോ നിയമം ചാട്ടവാറായി വരുന്നത് അവിടെ തര്‍ക്കങ്ങള്‍ സ്വാഭാവികം. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലത്രയും ഈ സ്പര്‍ധകള്‍ മേല്‍ക്കോയ്‌മ നേടാന്‍ കാരണം ഈ ധര്‍മത്തിനുവന്ന ച്യുതിയാണ്. അമിതമായ രാഷ്‌ട്രീയ ഇടപെടലുകളാണ് മൂല്യച്യുതിക്ക് കാരണവും. മലയാളമനസ്സിന്റെ കണ്ണാടിയാണ് ശബരിമല. ശബരിമല പോലെ മറ്റു പരിചിഹ്നങ്ങളുമുണ്ട്. അക്ഷരലോകം നൃത്തം വയ്‌ക്കുന്ന കൈരളിമുതല്‍ രോമകൂപങ്ങളെ ത്രസിപ്പിക്കുന്ന തൃശൂര്‍പൂരവും അതിലുണ്ട്. മീനഭരണിമുതല്‍ ഭരണിപ്പാട്ടു വരെ, ഞാറ്റുവേല മുതല്‍ വിഷു വേല വരെ, ശ്രാവണസന്ധ്യമുതല്‍ ഇടവപ്പാതിയുടെ ഇടിമിന്നല്‍ വരെ, ആറന്മുള കണ്ണാടി മുതല്‍ കളിവിളക്ക് വരെ. ചേന്ദമംഗലം കൈത്തറി മുതല്‍ സ്വര്‍ണാഭരണ നിര്‍മാണം വരെ കേരളത്തിനൊരു താളമുണ്ട്. ഇതിന്റെയെല്ലാം പ്രതീകാത്മകമായ സ്ഥാവരങ്ങളാണ് കേരളീയ ക്ഷേത്രങ്ങളെങ്കില്‍ അനിര്‍വചനീയമായ വ്യത്യസ്തത പുലര്‍ത്തുന്ന മഹാപ്രസ്ഥാനമാണ് ശബരിമല. അയ്യപ്പമുദ്ര ധരിച്ച ശേഷമുള്ള 41 ദിനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വയം സ്വീകരിക്കുന്ന അച്ചടക്കം, തുടര്‍ന്നുള്ള ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കും. വേദാധികാരമില്ലാത്ത ഹൈന്ദവ വിഭാഗങ്ങള്‍ ഏകത്വഭാവനയില്‍ തിരഞ്ഞെടുത്ത ആധ്യാത്മിക സപര്യയാണ് ശബരിമലമണ്ഡലവ്രതവും ക്ഷേത്രദര്‍ശനവും. 

അയ്യപ്പന്റെ മുദ്രചാര്‍ത്തിയ നിമിഷം മുതല്‍, സ്വയം സ്വാമിയായിതീരുന്ന ഭക്തന് അയ്യപ്പനുമായി താദാത്മ്യം പ്രാ

പിക്കാനാണ് വ്രതനിഷ്ഠ. ഹൈന്ദവാചാരാനുഷ്ഠാനങ്ങളുടെ പൊരുള്‍ തന്നെ, 

‘ഭക്ത്യാ ശിവോഹം

ശിവോഹമെന്നിങ്ങനെ

ഭക്തിപൂര്‍വം സ്തുതി

ചെയ്യുന്നവന്‍ ശിവന്‍’   

എന്നുള്ള അവസ്ഥയില്‍ എത്തിച്ചേരാനാണ്.  വേറൊരു മതവും ഇത്രമാത്രം ഉന്നതമായ അവസ്ഥയെ പ്രദാനം ചെയ്യുന്നില്ല. സ്വയം ഈശ്വരനായി തീരാനാണ് അവന്‍ വ്രതമെടുക്കുന്നത്. ബാക്കി വരുന്ന 324 ദിവസവും അവന്‍ ആ ചുറ്റുപാടുകളില്‍ നിന്നും പൂര്‍ണമായും അകന്ന് ഈശ്വരോന്മുഖമായി മാത്രം ശ്വാസനിശ്വാസങ്ങളെ ക്രമീകരിക്കുന്ന  ഒരു അനുഷ്ഠാന പദ്ധതി, കേരളത്തിന്റെ ശക്തമായ ഹൈന്ദവികതയുടെ പ്രതീകമാണ് എന്ന കാര്യത്തിന് തര്‍ക്കമില്ല. പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍ ഓരോന്നും കൂട്ടായ്‌മയുടെയും സാത്വിക ചിന്തയുടെയും ഉത്സാഹത്തിന്റെയും ദിനങ്ങളാണ്. എല്ലാ വസ്ത്രങ്ങളും അലക്കി വൃത്തിയാക്കിയെടുത്ത് മുക്കി തോരാനിട്ടിരിക്കുന്നു. കിടക്കയും കോസടിയും ഒരുവശത്ത് ഒതുക്കികെട്ടിവെച്ചിട്ടുണ്ട്. അയല്‍പക്കങ്ങളില്‍ ചില വീടുകളില്‍ നിന്നൊക്കെ ഉറക്കെ ശരണം കേള്‍ക്കാം. അങ്ങനെ എവിടെയെങ്കിലും ശരണംവിളി തുടങ്ങിയാല്‍ ( സ്വാമിയേ… എന്ന്) കൂട്ടായ്‌മയായി തന്നെ ശരണമയ്യപ്പ എന്നു വിളിക്കണമെന്നാണ് ചട്ടം.  

( തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.