Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഖാക്കളേ, മാന്യരാകാം കുഞ്ഞാലിക്കുട്ടിയോളമെങ്കിലും

എം. സതീശന്‍ by എം. സതീശന്‍
Nov 11, 2019, 03:07 am IST
in Vicharam

ഒരു മണ്ഡലകാലത്തോളം നീണ്ട തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ അന്തിമവിധിപ്രഖ്യാപനം വന്നു. രാജ്യം പക്വതയോടെ അതിനെ സ്വീകരിച്ചു. ഹിന്ദു-മുസ്ലീം സംഘടനകള്‍, അയോധ്യ കേസിന്റെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ രാജ്യത്തിന്റെ പൊതുവായ ആഹ്വാനം ഉള്‍ക്കൊണ്ട് വിധിയെ സ്വീകരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും വിധി ആരുടെയും ജയപരാജയങ്ങളെ നിശ്ചയിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. രാംഭക്തിയായാലും റഹിംഭക്തിയായാലും രാഷ്‌ട്രഭക്തിയാകണം ആധാരമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സംയമനവും സമവായവുമായിരുന്നു ആ ദിവസത്തിന്റെയാകെ സ്വഭാവം. 

ആര്‍ക്കും നിയന്ത്രിക്കാനാകില്ലെന്ന് കരുതിയ സോഷ്യല്‍മീഡിയ പോലും സമാദരണീയമായ അച്ചടക്കം പാലിച്ചു. എന്നിട്ടും ആകെ പൊറുതിമുട്ടിപ്പോയത് അയോധ്യവിധിയിലൂടെ ഒരു കലാപം സ്വപ്‌നം കണ്ട കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയടക്കമുള്ള ചില നേതാക്കള്‍ക്കുമാണ്. വിധി വന്ന് മണിക്കൂറുകളായിട്ടും രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലല്ലോയെന്ന് ഓരോ അരമണിക്കൂറിലും മലയാള ചാനല്‍ അവതാരകരും റിപ്പോര്‍ട്ടര്‍മാരും നെഞ്ചത്തടിക്കുന്നുണ്ടായിരുന്നു. ഒരു ചാനല്‍ ബാബറിക്കെട്ടിടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താവതരണം. മറ്റൊരു ചാനല്‍ വിധി വരുന്നതിന് മുമ്പേ തന്നെ ആര്‍എസ്എസ്, ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചു കോള്‍മയിര്‍ കൊള്ളുന്നുണ്ടായിരുന്നു. 

വിധി വന്നതിന് ശേഷം രാജ്യത്താകെയുള്ള നേതാക്കള്‍ പക്വതയോടെ അതിനെ വിലയിരുത്തുന്നതിനിടയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ബാബറി മസ്ജിദ് പൊളിച്ചതിന്റെ സങ്കടം കരഞ്ഞുതീര്‍ത്തത്. വിധി സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് മനസ്സുണ്ട്, വിജയന് മനസ്സില്ല. സുന്നി വഖഫ് ബോര്‍ഡിനോ രാജ്യത്തെ പ്രബലമായ മറ്റ് മുസ്ലിം സംഘടനകള്‍ക്കോ എതിര്‍പ്പില്ല. അവര്‍ പുനഃപരിശോധനാഹര്‍ജിക്കുപോലും മുതിര്‍ന്നില്ല. സമാധാനം വേണം എന്നായിരുന്നു എല്ലാവരുടെയും ആഹ്വാനം. വിജയന് സഹിക്കാത്ത ഒരേയൊരു സാധനമാണ് ഈ സമാധാനം. മൂന്ന് മിനിട്ട് പത്രസമ്മേളനത്തിനിടയില്‍ മൂന്ന് തവണ ബാബറിമസ്ജിദ് പൊളിച്ചതിന്റെ സങ്കടം വിജയന്‍ കടിച്ചമര്‍ത്തുന്നത് കണ്ടവരാണ് മലയാളികള്‍. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വിധിയെ സ്വാഗതം ചെയ്യാതിരുന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ പിണിയാളുകളായ കുട്ടിപ്പിണറായിമാര്‍ എന്ത് ചെയ്യണം? തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസിന് ഒക്കെ വിധിയില്‍ രാജ്യത്തെമ്പാടും പുലര്‍ന്ന ഈ സമാധാനം സഹിക്കുന്നില്ല. വിധി എന്തായാലും ഒരു സംഘര്‍ഷം അവര്‍ കൊതിച്ചതാണ്. ഇനി സംഘര്‍ഷമുണ്ടായില്ലെങ്കില്‍ ഉണ്ടാക്കിയേ അടങ്ങൂ എന്ന മട്ടിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ പരിഹസിച്ച തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്റെ പ്രതികരണം. ഒരുമാതിരി ആട്ടിന്‍തോലിട്ട നിഷ്‌കളങ്കതയാണ് സഖാവിന്റെ ബ്രാന്‍ഡ്. ബാബറിക്കെട്ടിടം തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാണ് ഡിവൈഎഫ്‌ഐ നേതാവ് നിരാശ തീര്‍ത്തത്.

വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ അതെന്തായാലും സംയമനം പാലിക്കണമെന്ന് പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്യുകയാണ് രാജ്യത്തിന്റെ ഭരണാധികാരി നരേന്ദ്രമോദി ചെയ്തത്. അതൊരു ശീലമാണ്. ഗള്‍ഫില്‍ പണപ്പിരിവിന് പോകുമ്പോള്‍ വാങ്ങാന്‍ കിട്ടുന്നതല്ല. രാത്രിയുടെ മറവില്‍ വിശ്വാസികളെ വഞ്ചിച്ചിട്ട് ‘എന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ’ എന്ന് ചിറി കോട്ടി ചോദിച്ച പിണറായിയുടെ അത്ര പഴകിപ്പോയിട്ടില്ലാത്ത മുഖം ഓര്‍മയുള്ളവര്‍ക്കറിയാം അതിന്റെ വ്യത്യാസം. 

വിജയനും പിള്ളേരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണം എന്ന് പറയുന്നില്ല. അത് സാധ്യവുമല്ല. കുറഞ്ഞത് ആ കുഞ്ഞാലിക്കുട്ടിയുടെ കുടിപ്പള്ളിക്കൂടത്തിലെങ്കിലും പോയി നല്ലനടപ്പ് പഠിക്കണം. ഒത്തിരിയങ്ങ് ആയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയോളമെങ്കിലും മാന്യനാകാം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.