Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃപ്പൂണിത്തറ എംഎല്‍എ എം.സ്വരാജ് ഇന്ന് ചെയ്ത കുത്തിത്തിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 04:42 pm IST
in Kerala

തിരുവനന്തപുരം:  അയോധ്യക്കേസിലെ സുപ്രീം കോടതിയുടെ ചരിത്രവിധിയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള സിപിഎം എംഎല്‍എ എം. സ്വരാജിന്റെ ശ്രമത്തിനെതിരേ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ ജി. വാര്യര്‍. തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചതെന്നും സന്ദീപ്. 

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സംഘര്‍ഷപരമായ പരാമര്‍ശം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ സിപിഎം എംഎല്‍എ ആയ എ. സ്വരാജിന് അതൊന്നും ബാധകമല്ല. അയോധ്യയില്‍ ചരിത്രവിധി പുറത്തുവന്ന ശേഷം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ്. സ്വരാജിന്റെ പോസ്റ്റിനു താഴെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പോസ്റ്റിനെതിരേ യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- 

അയോധ്യ തര്‍ക്കം എന്നേ തീരേണ്ടതായിരുന്നു. ശ്രീ രാമജന്മഭൂമി വിട്ടുനല്‍കാന്‍ ബാബറി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലും പകരം ഭൂമി നല്‍കാന്‍ ഹിന്ദു സംഘടനകളും തയ്യാറാവുകയും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ അക്കാലത്ത് ഇര്‍ഫാന്‍ ഹബീബ് , റോമില ഥാപ്പര്‍, കെ എന്‍ പണിക്കര്‍ തുടങ്ങിയ ഇടത് ചരിത്രകാരന്മാര്‍ ചേര്‍ന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലിനെ സ്വാധീനിക്കുകയും രാമജന്മഭൂമി വിട്ടു നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുകയാണുണ്ടായത്. എന്തുവന്നാലും സ്ഥലംവിട്ടു നല്‍കേണ്ടി വരില്ല എന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ വിശ്വസിപ്പിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞു.

അതായത് തൃപ്പൂണിത്തറ എംഎല്‍എ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയെ ഉയര്‍ത്തിപ്പിടിച്ച് വാചകക്കസര്‍ത്തു നടത്തിയിരുന്ന സ്വരാജിന് ഇപ്പോള്‍ എങ്ങനെയാണ് പെട്ടെന്ന് സുപ്രീം കോടതിയുടെ വിധിയിലും രാജ്യത്തെ നിയമ സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്? ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമമായ വിധി വരാനിരിക്കുന്നതേയുള്ളൂ.രാജ്യത്ത് ക്രമസമാധാനവും മതസൗഹാര്‍ദവും പാലിക്കാന്‍ ഏവരും ജാഗ്രത്തായിരിക്കുന്ന സമയത്ത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ജനങ്ങളെ ഇളക്കിവിടാന്‍ നടത്തിയ പരിശ്രമം ലജ്ജാവഹമാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.