Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആശ്രമ ധര്‍മങ്ങളും കര്‍മങ്ങളും

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 7, 2019, 03:26 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സര്‍വാന്നാനുമത്യധികരണം

ഇതില്‍ നാല് സൂത്രങ്ങളുണ്ട്.

കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷത്തെ കുറിച്ചുള്ള വിചാരമാണ് ഈ അധികരണത്തില്‍

സൂത്രം – സര്‍വാന്നാനുമതിശ്ച പ്രാണാത്യയേ തദ്ദര്‍ശനാത്

പ്രാണോപാസാകന് എല്ലാവിധ ഭക്ഷണവും കഴിക്കാനുള്ള അനുവാദം പ്രാണനാശം വരുമ്പോള്‍ മാത്രമാണെന്ന് അറിയണം. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ കാണുന്നുണ്ട്.പ്രാണനാശം വരുമെന്ന ഘട്ടത്തില്‍ മാത്രമേ എന്ത് ഭക്ഷണവും കഴിക്കാന്‍ ശ്രുതി അനുവദിക്കുന്നുള്ളൂ. ഛാന്ദോഗ്യത്തില്‍ ന ഹ വാ ഏവം വിദി കിഞ്ചനാനന്നം ഭവതി ഇങ്ങനെ അറിയുന്ന പ്രാണോപാസകന് കഴിക്കാന്‍ പാടില്ലാത്തതായി ഒന്നുമില്ല എന്ന് പറയുന്നു.

ബൃഹദാരണ്യകത്തില്‍ ന ഹ വാ അസ്യാനന്നം ജഗ്‌ദ്ധം ഭവതി, നാനന്നം പ്രതിഗൃഹീതം ഇങ്ങനെ പ്രാണോപാസകന് കഴിക്കാന്‍ പാടില്ലാത്ത തോ  സ്വീകരിക്കാന്‍ പാടില്ലാത്തതോ ആയ ഒരു അന്നവുമില്ല എന്ന് പറയുന്നു.അതു കൊണ്ട് സാധകര്‍ക്ക് ആഹാരകാര്യത്തില്‍ കഴിക്കേണ്ടവും അല്ലാത്തവയും എന്ന വിചാരം ആവശ്യമില്ല എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

ഇതിനുള്ള മറുപടിയാണ് സൂത്രം നല്‍കുന്നത്. പ്രാണഹാനി സംഭവിക്കുമെന്ന് വരുമ്പോള്‍ കിട്ടുന്ന ഭക്ഷണം കഴിച്ച് പ്രാണനെ രക്ഷിക്കാം. എന്നാല്‍ സാധാരണ നിലയില്‍ ആ നിയമം ബാധകമല്ല എന്ന് ശ്രുതി പറയുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ഉഷസ്തിയുടെ കഥയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പ്രാണന്‍ പോകുമെന്ന നിലയില്‍ പ്രാണസംരക്ഷണത്തിന് ഉച്ഛിഷ്ട ഭക്ഷണം കഴിച്ചു. എന്നാല്‍ വേറെ വെള്ളം കുടിക്കാന്‍ ഉള്ളതിനാല്‍ മറ്റൊരാള്‍ കുടിച്ച് ബാക്കി വന്ന വെള്ളം സ്വീകരിക്കാതിരിക്കുകയും ചെയ്തതായി കാണാം. എന്ത് ആഹാരവും കഴിക്കാനുള്ള അനുമതി പ്രാണന്‍ പോകുമെന്ന ഘട്ടത്തില്‍ മാത്രമാണ് എന്ന് ശ്രുതി ഉറപ്പിച്ച് പറയുന്നു.

സൂത്രം  – അബാധാച്ച

ബാധയില്ലാത്തതിനാലും ആഹാര ശുദ്ധൗ സത്ത്വശുദ്ധിഃ ആഹാരശുദ്ധികൊണ്ടാണ് അന്തഃകരണ ശുദ്ധിയുണ്ടാകുന്നത് എന്നിങ്ങനെയുള്ള മറ്റ് ശാസ്ത്ര വാക്യങ്ങള്‍ക്ക് ഇങ്ങനെയാകുമ്പോള്‍ വിരോധമുണ്ടാകില്ല. അതിനാല്‍ പ്രാണനാശം  വരുമെന്ന് ഉള്ളപ്പോള്‍ മാത്രമേ കഴിക്കാന്‍ പാടില്ലത്തവയെന്ന് പറയുന്ന ഭക്ഷണത്തെ സ്വീകരിക്കാവൂ..

സൂത്രം – അപി ച സ്മര്യതേ

മാത്രമല്ല സ്മൃതിയിലും പറയുന്നുണ്ട്.സ്മൃതി കൊള്ളരുതാത്ത ഭക്ഷണം കഴിക്കരുതെന്ന കാര്യത്തെ ഉറപ്പിക്കുന്നു. മനുസ്മൃതിയില്‍ ജീവിതാതൃയമാപന്നോ യോ/ന്നമത്തി യതസ്തത: ലിപ്യതേ ന സ പാപേന പദ്മ പത്രമിവാംഭസാ ജീവിത നാശം വരുമെന്ന കഷ്ട സ്ഥിതിയിലാകുമ്പോള്‍ എവിടെ നിന്നും ആരില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിക്കാം. അങ്ങനെയുള്ള ആളെ താമരയിലയിലെ വെള്ളം എന്ന പോലെ പാപം തൊടില്ല. എന്നാല്‍ പ്രാണ നാശം ഉണ്ടാകാത്ത ആപത്തൊന്നുമില്ലാത്ത കാലത്ത് അന്ന ശുദ്ധിയെ പാലിക്കണം.

സൂത്രം – ശബ്ദശ്ചാതോ/കാമകാരേ

തന്നിഷ്ടപ്രകാരം ചെയ്യുന്നതിനെ വിരോധിക്കുന്നതില്‍ ശ്രുതിയുണ്ട്. അതിനാലും ഇത് അര്‍ത്ഥവാദമാണ്. കഴിക്കാന്‍ യോഗ്യതയില്ലാത്ത ഭക്ഷണത്തെ നിഷേധിക്കുന്ന പ്രമാണമുണ്ട്. അതിനാല്‍ പ്രാണന്‍ പോകുമെന്ന ആപത്ത് ഇല്ലാത്തിടത്തോളം കാലം അശുദ്ധ ഭക്ഷണം കഴിക്കരുത്.

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിക്കരുതെന്ന് ശ്രുതി പറയുന്നുണ്ട്. അതിനാല്‍ തോന്നിയപോലെ എന്തും കഴിക്കാന്‍ വിധിയുണ്ട് കരുതാന്‍ പറ്റില്ല. കാഠകത്തില്‍ തന്മാത് ബ്രാഹ്മണോ ന സുരാം പി ബേത് അതിനാല്‍ ബ്രാഹ്മണര്‍ മദ്യം കുടിക്കരുത് എന്ന് പറയുന്നു.

ജ്ഞാനിയ്‌ക്ക് കഴിക്കാര്‍ പാടില്ലാത്തതായി ഒന്നുമില്ലെന്ന് ശ്രുതി പറയുന്നത് വിദ്യയെ സ്തുതിക്കാനാണ്. ഛാന്ദോഗ്യത്തില്‍ ന ഹ വാ ഏവം…. തുടങ്ങിയ വാക്യങ്ങള്‍  അര്‍ത്ഥവാദങ്ങളാണ് വിധിയല്ല എന്ന് അറിയണം. ആപത്ത് കാലത്തല്ലാതെ അശുദ്ധ ഭക്ഷണം പാടില്ല.

                                                                                                                                  9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.