Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസാദി മാര്‍ച്ച് കടുത്തതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അംഗങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തും; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 03:48 pm IST
in World

ഇസ്ലാമാബാദ്: രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതോടെ പാക് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചു. ജമിയത് ഉലെമ ഇ ഇസ്ലാം(ജെയുഐ-എഫ്) പ്രസിഡന്റ് ഫസ്ലൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

പ്രതിഷേധം ശക്തമായതോടെ ഇവരുമായി ധാരണയില്‍ എത്തുന്നതിനുള്ള ആദ്യപടിയായാണ് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച്ച നടത്തുന്നത്. അതിനുശേഷം പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്കിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദി മാര്‍ച്ച് നേതാക്കളുമായി ചര്‍ച്ച നടത്തും.

പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ മാസം 27ന് ആരംഭിച്ച ആസാദി മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പങ്കെടുത്തു. 31 ആയപ്പോള്‍ പ്രതിഷേധക്കാര്‍ ലാഹോര്‍ കഴിഞ്ഞിരുന്നു. അതിനിടെ ഇമ്രാന്‍ ഖാന്‍ ഞായറാഴ്‌ച്ചയ്‌ക്കു മുമ്പായി രാജിവെയ്‌ക്കണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. അതിനുശേഷം 48 മണിക്കൂര്‍ കൂടി നീട്ടി നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതി,ധേവുമായി മുന്നോട്ട് പോലുമെന്ന് ജെയുഐഎഫ് മേധാവി അറിയിച്ചു. പ്രതിപക്ഷവും ഈ ആവശ്യത്തെ പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഎംഎല്‍- എന്‍ നേതാവ് അഹ്‌സന്‍ ഇഖ്ബാല്‍ അറിയിച്ചു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. 

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദം രാജിവെച്ച് ഒഴിയണമെന്നും, അതിനുശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആസാദി മാര്‍ച്ച് നടത്തിയത്. ഇപ്പോഴത്തെ പ്രതിഷേധം പ്ലാന്‍ എയാണ്. ഇതു കഴിഞ്ഞാല്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയുമുണ്ട്. തലസ്ഥാനം മാത്രമാണ് മാര്‍ച്ചില്‍ സ്തംഭിച്ചത്. രാജിവെച്ച് ഒഴിയാന്‍ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തത് രാജ്യം മുഴുവനായും സ്തംഭിക്കും. ഇതിന്റെ ഭാഗമായി മറ്റു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫസ്ലൂര്‍ റഹ്മാന്‍ അറിയിച്ചു. 

പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്, പാക്കിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി, പഖ്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷ്ണല്‍ പാര്‍ട്ടി, അവാമി നാഷ്ണല്‍ പാര്‍ട്ടി എന്നിവയും ഫസ്ലു റഹ്മാനെ പിന്തുണയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)
India

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.