Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസാദി മാര്‍ച്ച് കടുത്തതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അംഗങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തും; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 03:48 pm IST
in World

ഇസ്ലാമാബാദ്: രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതോടെ പാക് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചു. ജമിയത് ഉലെമ ഇ ഇസ്ലാം(ജെയുഐ-എഫ്) പ്രസിഡന്റ് ഫസ്ലൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

പ്രതിഷേധം ശക്തമായതോടെ ഇവരുമായി ധാരണയില്‍ എത്തുന്നതിനുള്ള ആദ്യപടിയായാണ് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച്ച നടത്തുന്നത്. അതിനുശേഷം പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്കിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദി മാര്‍ച്ച് നേതാക്കളുമായി ചര്‍ച്ച നടത്തും.

പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും കഴിഞ്ഞ മാസം 27ന് ആരംഭിച്ച ആസാദി മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പങ്കെടുത്തു. 31 ആയപ്പോള്‍ പ്രതിഷേധക്കാര്‍ ലാഹോര്‍ കഴിഞ്ഞിരുന്നു. അതിനിടെ ഇമ്രാന്‍ ഖാന്‍ ഞായറാഴ്‌ച്ചയ്‌ക്കു മുമ്പായി രാജിവെയ്‌ക്കണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. അതിനുശേഷം 48 മണിക്കൂര്‍ കൂടി നീട്ടി നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതി,ധേവുമായി മുന്നോട്ട് പോലുമെന്ന് ജെയുഐഎഫ് മേധാവി അറിയിച്ചു. പ്രതിപക്ഷവും ഈ ആവശ്യത്തെ പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പിഎംഎല്‍- എന്‍ നേതാവ് അഹ്‌സന്‍ ഇഖ്ബാല്‍ അറിയിച്ചു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. 

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദം രാജിവെച്ച് ഒഴിയണമെന്നും, അതിനുശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആസാദി മാര്‍ച്ച് നടത്തിയത്. ഇപ്പോഴത്തെ പ്രതിഷേധം പ്ലാന്‍ എയാണ്. ഇതു കഴിഞ്ഞാല്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയുമുണ്ട്. തലസ്ഥാനം മാത്രമാണ് മാര്‍ച്ചില്‍ സ്തംഭിച്ചത്. രാജിവെച്ച് ഒഴിയാന്‍ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തത് രാജ്യം മുഴുവനായും സ്തംഭിക്കും. ഇതിന്റെ ഭാഗമായി മറ്റു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫസ്ലൂര്‍ റഹ്മാന്‍ അറിയിച്ചു. 

പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്, പാക്കിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി, പഖ്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷ്ണല്‍ പാര്‍ട്ടി, അവാമി നാഷ്ണല്‍ പാര്‍ട്ടി എന്നിവയും ഫസ്ലു റഹ്മാനെ പിന്തുണയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.