Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യവിദ്യയുടെ ഉപാസന

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 18, 2019, 02:04 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

വ്യതിഹാരാധികരണം

ഇതില്‍ ഒരു സൂത്രമേ ഉള്ളൂ.

സൂത്രം-  വ്യതിഹാരോ വിശിംഷന്തി ഹീതരവത്

ജീവേശ്വരന്‍മാര്‍ തമ്മിലുള്ള വ്യതിരേകത്തെ മറ്റൊന്നുപോലെ വിശേഷിപ്പിക്കുന്നു.

വ്യത്യസ്ത വര്‍ണനം കൊണ്ട് ഉപാധി മൂലമുള്ള ഭേദമുണ്ടാകുന്നില്ല. എന്തെന്നാല്‍ എല്ലാ ശ്രുതികളും രണ്ടെന്ന പോലെ വിശേഷത്തോടെയാണ് വര്‍ണിക്കുന്നത്.

ജീവനും ഈശ്വരനും തമ്മിലുള്ള ഉപാധികൃതമായ വ്യത്യാസത്തെ ശ്രുതിയാല്‍ മറ്റൊന്നുപോലെ വിശേഷണവിശേഷ്യ ഭാവത്തില്‍ പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പരമാത്മാവും ജീവാത്മാവും തമ്മിലുള്ള അഭേദത്തെയോ ഐക്യത്തേയോ നിഷേധിക്കുന്നില്ല. ഉപാധിയുമായി ബന്ധപ്പെട്ട വ്യത്യാസത്തെ പ്രധാനമാക്കി, മറ്റൊന്നുപോലെ വര്‍ണിക്കുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടി മാത്രമാണ്.

വിശേഷ്യമായത് ഒന്നാണ്. വിശേഷണം അതിലുള്ള വിശേഷത്തെ കാണിക്കുന്നു. അതുപോലെ ആത്മാവ് ഒന്നാണ്.

സ്വാഭാവികമായ ഭേദത്തെ കാണിച്ച് മറ്റൊരു തരത്തില്‍ അഭേദത്തെ സമര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടിയാണ്.

സത്യാദ്യധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം-  സൈവ ഹി സത്യാദയഃ 

അതു തന്നെയാണ് പിന്നെയും വിവരിക്കുന്ന സത്യവിദ്യ. എന്തെന്നാല്‍ സത്യം മുതലായവ അതു തന്നെയാണ് കാണിക്കുന്നത്.

ജീവാത്മാവിനും പരമാത്മാവിനും ഉപാധി മൂലവും അല്ലാതെയും ഭേദങ്ങളുണ്ടെങ്കിലും അഭേദത്തെ പറയുന്നത് കാണാം.

ബൃഹദാരണ്യകോപനിഷത്തിലെ സത്യവിദ്യാകരണത്തില്‍ ‘സ യോ ഹൈതം മഹദ്യക്ഷം പ്രഥമജം വേദ സത്യം ബ്രഹ്മ’  സത്യത്തെ മഹത്തും പൂജനീയവും ആദ്യമുണ്ടായതും ആയി അറിയുന്നയാള്‍ എല്ലാ ലോകങ്ങളേയും അതിക്രമിച്ച പദത്തിലെത്തുന്നുവെന്ന് ആദ്യം പറയുന്നു.

പിന്നെ സത്യത്തെപ്പറ്റിയാണ് പറയുന്നത്. ‘തദ്യത്  തത്സത്യമസൗ സ ആദിത്യോ യ ഏഷഏതസ്മിന്‍ പുരുഷഃ ‘  ആ സത്യ വസ്തു യാതൊന്നോ

അത് തന്നെയാണ് ആദിത്യ മണ്ഡലത്തിലെ പുരുഷനും വലതുകണ്ണിലെ പുരുഷനും. സൂര്യനിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ എല്ലാ ലോകങ്ങളേയും മറികടന്ന പദത്തിലെത്തുന്നു. വലതുകണ്ണിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ പാപങ്ങളെല്ലാം നശിച്ച് പരിശുദ്ധനാകുന്നു. ഫലത്തില്‍ വ്യത്യാസം പറയുന്നതിനാല്‍ ഈ സത്യവിദ്യകള്‍ രണ്ടാണോ അതോ ഒന്ന് തന്നെയാണോ എന്നാണ് സംശയം.

രണ്ടും ഒന്ന് തന്നെയാണ്. രണ്ടും വേറെയല്ല. സത്യവിദ്യയുടെ ഉപാസനയെ പലതലങ്ങളില്‍ നിന്ന് നോക്കി കാണുകയാണ്. സത്യ വസ്തുവിന് അവയില്‍ യാതൊരു ഭേദവും ഉണ്ടാകില്ല.

ഉപാസനയില്‍ മാറ്റം വരുമ്പോള്‍ സമീപനത്തിന്റെ വ്യത്യാസത്താല്‍ ഫലത്തില്‍ വ്യത്യാസം ഉണ്ടായേക്കാം. പരമപദപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം. ഉപാസിക്കുന്ന വസ്തുവിന് മാറ്റം വരാത്തതിനാല്‍ വിദ്യയിലും ഭേദം വരുന്നില്ല. വസ്തു ധര്‍മ്മത്തിന്റെ വിശേഷണങ്ങള്‍ അതില്ലാത്ത സ്ഥലങ്ങളിലേക്ക് ചേര്‍ക്കേണ്ടതില്ല. നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ മന്ദ ഉപാസര്‍ക്ക് വേണ്ടി സഗുണ സാകാരമായി ശ്രുതി തന്നെ പറയുന്നുണ്ട്. എന്നാല്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ അത്യന്ത അഭേദത്തെ പറയാനും കഴിയില്ല എന്ന പൂര്‍വപക്ഷവാദത്തെ കൂടി ഇവിടെ കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.