Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കാനിറങ്ങിയത് സാധാരണക്കാരനായ യുവാവിന്റെ പ്രേരണയില്‍; കൊച്ചിയില്‍ നിന്ന് ആരംഭിച്ച റിപുവിന്റ പ്ലോഗിങ്ങിന് മോദി നല്‍കിയത് പുത്തന്‍ ഉണര്‍വ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 04:52 pm IST
in India

കൊച്ചി : മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും തമ്മില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്‌ച്ച അന്താരാഷ്‌ട്രസമൂഹം തന്നെ ഉറ്റുനോക്കിയതാണ്. അതിനിടെയുണ്ടായ വളരെ ചെറിയ കാര്യം പോലും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കിയതും ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാണ്.  എന്നാല്‍ പ്ലോഗിങ് എന്ന ചിന്തയിലേക്ക് പ്രധാനമന്ത്രിയെ എത്തിച്ചതും അതിന് പ്രേരണയായതും ഒരു സാധാരണക്കാരനില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ?. എന്നാല്‍ യാഥാര്‍ത്ഥ്യം അത് തന്നെയാണ്. മോദിയുടെ പ്ലോഗിങ് സവാരിക്കുശേഷം മോദിക്ക് ഈ ആശയം ലഭിച്ചത് എവിടെ നിന്നാണെന്നതും സമൂഹ മാധ്യമങ്ങള്‍ തിരഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

ഡല്‍ഹിക്കാരനായ റിപു ദമന്‍ ദല്‍വി എന്നയാളാണ് വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്ലോഗിങ് ഇന്ത്യന്‍ വീഥികളിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചത്. വ്യായാമത്തിനൊപ്പം വൃത്തിയും എന്നതാണ് റിപു ലക്ഷ്യമിട്ടത്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും ഇതുസംബന്ധിച്ച് മോദി റിപുവുമായി സംസാരിക്കുകയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അത് ഏത് വിധത്തില്‍ നടപ്പിലാക്കണമെന്ന് ഇത്തവണ മമല്ലപുരത്ത് മോദി കാണിച്ചു തരികയായിരുന്നു. 

യുവാക്കള്‍ക്ക് പ്രേരകമാകുന്ന വിധത്തിലാണ് റിപു ദമന്‍ പ്ലോഗിങ്ങിനെ അവതരിപ്പിക്കുന്നത്. പ്രഭാത സവാരി നടത്തുമ്പോള്‍ അത് എവിടേയും അയിക്കൊള്ളട്ടേ പോതുവെ തിരക്ക് കുറവായിരിക്കും. അതുകൊണ്ടു തന്നെ നിരത്തു കളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളുമൊക്കെ കാണാനും സാധിക്കും. വ്യായാമത്തിനിടെയിലെ വര്‍ക്ക്ഔട്ടിനുശേഷമുള്ള സമയത്ത് ഈ മാലിന്യങ്ങള്‍ പെറുക്കുന്ന സമ്പ്രദായം ആരംഭിക്കാമെന്നാണ് റിപു ദമന്‍ പഠിപ്പിക്കുന്നത്.

ആരോഗ്യപരിപാലനത്തിന് ഒപ്പം രാജ്യത്തെ മാലിന്യമുക്തമാക്കുന്നതില്‍ ഒരുകൈ സഹായം കൂടി. എന്നാണ് ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം അഞ്ചിന് കൊച്ചിയില്‍ നിന്നും തുടക്കമിട്ട് കഴിഞ്ഞു. റണ്‍ ആന്‍ഡ് ക്ലീന്‍ അപ്പ് എന്നാണ് ഈ പദ്ധതിക്ക് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി മൂന്നൂറോളം പ്ലോഗിങ് ഡ്രൈവുകളാണ് റിപു ദമന്‍ നടത്തിയിട്ടുള്ളത്.

മാലിന്യ മുക്ത ഭാരതം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും യുവാക്കള്‍ക്ക് പുതുമ എന്ന നിലയില്‍ ഇത് പ്രവര്‍ത്തികമാക്കാനാണ് റിപു ശ്രമം നടത്തുന്നത്. സ്വച്ഛ ഭാരത് സന്ദേശം പ്രചരിപ്പിച്ച് അത് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.