Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആയുഷ്മാന്‍ ഭാരത് യാഥാര്‍ത്ഥ്യമാകുന്നു

നരേഷ് ട്രെഹാന്‍ by നരേഷ് ട്രെഹാന്‍
Oct 1, 2019, 03:15 am IST
in Vicharam

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യയോജനയെ മെഡിക്കല്‍രംഗം വര്‍ദ്ധിച്ച ഉത്സാഹത്തോടെയും, പ്രതീക്ഷയോടെയുമാണ് കഴിഞ്ഞവര്‍ഷം വരവേറ്റത്. രൂപകല്‍പ്പനയിലും, നടത്തിപ്പിലുമുള്ള പ്രത്യേകതകളിലൂടെ നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്ന അതിവിശിഷിടമായൊരു മാധ്യമമാണ് ഈ പദ്ധതി. സാര്‍വ്വര്‍ത്രിക ആരോഗ്യപരിചരണം പ്രദാനം ചെയ്യാന്‍ സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് ആയുഷ്മാന്‍ ഭാരത് തിരിച്ചറിയുന്നു. ഇതുപോലെയൊരു സാമൂഹിക-ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏറ്റവും കാതലായ ഭാഗം അതിലൂടെ ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുടെ പാക്കേജിന്റെ രൂപകല്‍പ്പനയാണ്. ഗുണഭോക്താവിന് ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യസേവനദാതാവിന്റെ മൂല്യവും അത് പരിരക്ഷിക്കണം. ഇത് ഫലത്തില്‍ ചിലവുകുറഞ്ഞ, ഗുണനിലവാരമുള്ള സേവനത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ഈ പാക്കേജിന്റെ വിലനിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ലോലവും, അതേസമയും പ്രായോഗികവും, അളവും, വലിപ്പവും മാറ്റാന്‍ കഴിയുന്നതും സുസ്ഥിരവുമായ ഒരു സന്തുലിതാവസ്ഥ ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍തന്നെ നിര്‍ദ്ദിഷ്ട നിരക്കുകളില്‍ പദ്ധതിയിലേയ്‌ക്ക് വന്‍തോതില്‍ പേര് ചേര്‍ക്കലിനെ സാവധാനത്തിലും, സംശയത്തിലും മാത്രമേ സ്വകാര്യസേവന ദാതാക്കള്‍ ഉള്‍ക്കൊള്ളുകയുള്ളൂ. ഈ പാക്കേജിന്റെ അപഭ്രംശങ്ങളും പ്രശ്‌നമാണ്. ഉദാഹരണത്തിന് മാറിടത്തിലെ മുഴ നീക്കം ചെയ്യുന്നതിലേയ്‌ക്കുള്ള രണ്ടുതരം പാക്കേജുകളുണ്ട്. ഇടതുമാറിലെയും, വലതുമാറിലെയും ശസ്ത്രക്രിയയ്‌ക്ക് വ്യത്യസ്ഥ നിരക്കിലെ രണ്ട് പാക്കേജുകളാണ് ഉള്ളത്. 

പാക്കേജുകളുടെ നിരക്കിലെ അപാകതമൂലം മരുന്നുകളുടെയും അനുബന്ധ ചിലവുകളുടെയും ഉദാഹരണത്തിന് ഒരുതാല്‍ക്കാലിക പേസ്‌മേക്കര്‍വച്ച് പിടിപ്പിക്കുന്നതിന് സെറ്റ് ഒന്നിന്റെവില 5,000 രൂപയാണ് ഇത്തരം അപാകതകള്‍സ്വകാര്യആരോഗ്യസേവന ദാതാക്കളും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ളസംഘടനകളുംഗവണ്‍മെന്റിന്റെശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.ഗവണ്‍മെന്റാകട്ടെ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുമുണ്ട്. ഗവണ്‍മെന്റുമായുള്ളഎന്റെആശയവിനിമയങ്ങളില്‍തുറന്ന മനസ്സോടെയുള്ളഒരുചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതമാത്രമല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആഗ്രഹവും പ്രകടമായിരുന്നു. 

ആരോഗ്യ ആനുകൂല്യ പാക്കേജിലെ ആപാകതകള്‍ പരിഹരിക്കാനുള്ള പ്രക്രിയയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടതായി ആയുഷ്മാന്‍ ഭാരത് സിഇഒ ഡോ ഇന്ദു ഭൂഷണ്‍ അറിയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ പ്രക്രിയ പൂര്‍ത്തിയായതായും പുതുക്കിയ ആരോഗ്യ പാക്കേജ് ദേശീയ അതോറിറ്റി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് മനസിലാകുന്നത്. ക്രോസ്‌സ്‌പെഷ്യാലിറ്റി പാക്കേജുകള്‍, തരം തിരിവുകള്‍, അധിക ആനുകൂല്യങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംപ്ലാന്റുകളുടെയും, ഉള്ളില്‍കഴിക്കുന്ന മരുന്നുകളുടെയും ചെലവ് വെവ്വേറ കണക്കാക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുവഴി ഇംപ്ലാന്റിന്റെ ചെലവ് കൂടുകയോ, കുറയുകയോ ചെയ്താല്‍ അത് അനുസരിച്ച് പാക്കേജിന്റെ ചെലവും പുതുക്കാനാവും. ആദ്യത്തെ ആരോഗ്യ ആനുകൂല്യ പാക്കേജില്‍ 1,394 പാക്കേജുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുതുക്കിയതില്‍ 556 എണ്ണം വെട്ടിക്കുറച്ചു. ആയുഷ്മാന്‍ ഭാരതിനെ കൂടുതല്‍ സമഗ്രമാക്കാന്‍ 237 പുതിയ പാക്കേജുകൂടി ഗവണ്‍മെന്റ്കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പാക്കേജില്‍ ലഭ്യമല്ലാത്ത ഒരുചികിത്സയ്‌ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ‘നിശ്ചിതമല്ലാത്ത പാക്കേജ്’ എന്ന വിഭാഗത്തിന് കീഴില്‍ ലഭ്യമാണ്.

മൊത്തത്തില്‍ നോക്കിയാല്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ധര്‍മ്മ സിദ്ധാന്തമായ ചെറിയ ഗവണ്‍മെന്റ് പരമാവധി ഭരണം എന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതുക്കിയ ആരോഗ്യപാക്കേജ്. നമുക്ക് അതിനെ ‘കുറഞ്ഞ പാക്കേജുകള്‍ പരമാവധി ചികിത്സ’ എന്ന് വിശേഷിപ്പാക്കാം. അസാധാരണമായൊരു ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരാം. മഹത്തരവും, ധീരവുമായ എല്ലാ ആശയങ്ങളും നടപ്പിലാക്കുമ്പോള്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ നാം പരിഹരിക്കുമ്പോള്‍, പുതിയവ ഉയര്‍ന്നുവന്നേക്കാം. ആയുഷ്മാന്‍ ഭാരത് പദ്ധതി പരിപൂര്‍ണ്ണത ലക്ഷ്യമിടുന്നതിനാല്‍ അത് നടപ്പിലാകുമ്പോള്‍ ആരോഗ്യ മേഖലയില്‍ ത്വരിതവും, എണ്ണപ്പെട്ടതുമായ പങ്കാളിത്തങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഭാവനയും, കരുത്തുംവിനിയോഗിക്കുന്ന എല്ലാ മഹത്തായ ആശയങ്ങളെയും പോലെ ആയുഷ്മാന്‍ ഭാരതും സാര്‍വ്വത്രിക ആരോഗ്യ പരിചരണത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും. ലോകത്തെ ഏറ്റവും വലിയ സാര്‍വ്വത്രിക ആരോഗ്യ പരിചരണ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കുതിപ്പിലാണ് നാം. അതിനായി ഇതിനകംതന്നെ നിലം ഒരുക്കിക്കഴിഞ്ഞു.

                                                                (മെദാന്ത സ്ഥാപകനും, മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.