Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

” ബാറ്റ് ഉപയോഗിച്ച് സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്; ഇത് ഉപയോഗിച്ച് മനുഷ്യരെ കൊല്ലും ” ; വാളുയര്‍ത്തി ഇന്ത്യക്കെതിരേ വിഷം ചീറ്റി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 11:35 am IST
in World

ഇസ്ലാമാബാദ്: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനില്‍ തുടങ്ങിയ രോഷത്തിന് അന്ത്യമില്ല. പാക് രാഷ്‌ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളുമാണ് അധികവും ഇന്ത്യക്കെതിരേ വിഷം ചീറ്റി രംഗത്തു വന്നത്. ഏറ്റവും ഒടുവില്‍ പാക് മുന്‍ ക്രിക്കറ്ററും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവുമായ ജാവേദ് മിയാന്‍ദാദാണ് പ്രകോപനപരമായ പ്രസംഗവുമായി എത്തിയത്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ജേഴ്‌സി ധരിച്ച് വാളുയര്‍ത്തിയായിരുന്നു പ്രസംഗം. കശ്മീര്‍ സ്വദേശികള്‍ പേടിക്കേണ്ട്, ഞങ്ങളുണ്ട് കൂടെ. പണ്ട് ബാറ്റു കൊണ്ട് നിരവധി സിക്‌സുകള്‍ അടിച്ചിട്ടുണ്ട്, ഇപ്പോള്‍ ഈ വാളുകൊണ്ട് മനുഷ്യരെ കൊല്ലാനും എനിക്കറിയാം. ഇന്ത്യക്കെതിരേ പരസ്യമായ ജിഹാദിനുള്ള ആഹ്വാനമാണ് മിയാന്‍ദാദില്‍ നിന്നുണ്ടായത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും ശക്തമായി. 

Former Pakistan cricketer Javed Miandad threatening India while holding a sword: Pehle main balle se chakka marta tha, ab talwar se insaan maaronga (If I can hit six with a bat, why can’t I swing sword.. I used to hit sixes with bat, now I’ll kill humans with sword)… pic.twitter.com/blmK1XnbKS

— Navneet Mundhra (@navneet_mundhra) September 1, 2019

നേരത്തേ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ സോഷ്യല്‍മീഡയയില്‍ ഏറ്റുമുട്ടിയിരുന്നു.  കശ്മീരിനു വേണ്ടി ഒരു മണിക്കൂര്‍ എന്ന പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും സെപ്റ്റംബര്‍ ആറിന് താന്‍ ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന അഫ്രീദിയുടെ ട്വീറ്റിനാണ് ഉഗ്രന്‍ മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ക്രിക്കറ്റ് കളിക്കും, എന്നാല്‍ പക്വതയെ ബുദ്ധിയോ വളരില്ല, അവര്‍ മുതിര്‍ന്നവരാകുകയുമില്ല, അഫ്രീദിയെ ലക്ഷ്യമിട്ട് ഗംഭീര്‍ മറുപടി നല്‍കിയിരുന്നു.

ക്രിക്കറ്റില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്ന പല പ്രമുഖ കളിക്കാരുടെയും നിലപാടിന് വിരുദ്ധമായാണു കാശ്മീര്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിച്ചത്.  ഷാഹിദ് അഫ്രീദിയും ഷൊയബ് അക്തറും കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും പരാമശവുമായി രംഗത്തെത്തിയിരുന്നു. വിഘടനവാദി നേതാക്കളെ കരുതല്‍ തടങ്കില്‍ വച്ചതും 370ാം വകുപ്പ് റദ്ദാക്കിയതും ശരിയായ നടപടിയല്ലെന്നാണ് സര്‍ഫ്രാസിന്റെ അഭിപ്രായം. ഈദ് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് കാശ്മീരികള്‍ക്കുവേണ്ടിയും താന്‍ പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ക്ക് ഇപ്പോഴത്തെ കഠിനമായ അവസ്ഥയില്‍നിന്നും മോചിതരാകാന്‍ കഴിയട്ടെയെന്നും സര്‍ഫ്രാസ് പറഞ്ഞിരുന്നു.ഐക്യരാഷ്‌ട്ര സംഘടനയെയാണ്  അഫ്രീദി  ആദ്യം വിമര്‍ശിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയുണ്ട്. ഐക്യ രാഷ്‌ട്രസഭ എന്താണ് ഉറക്കം നടക്കുന്നത്. കാശ്മീരില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അഫ്രീദി ആരോപിച്ചു. മുന്‍ പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തറും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തി. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഒപ്പമുണ്ടെന്നും അക്തര്‍. എന്നാല്‍, ഇതിനെല്ലാം അപ്പോള്‍ തന്നെ ഗംഭീര്‍ മറുപടിയും നല്‍കിയിരുന്നു. പതിവ് പോലെ അഫ്രീദി എത്തിയിരിക്കുകയാണെന്ന് ഗംഭീറിന്റെ ആദ്യം പരിഹാസം. പ്രകോപനമില്ലാതെ ആക്രമണം, മാനവികതക്ക് നേരെയുള്ള അതിക്രമം എല്ലാം കശ്മീരിലുണ്ട്, ഇത് ചര്‍ച്ചയാക്കിയ അഫ്രീദി പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ ഇവയെല്ലാമുള്ളത് പാക് അധീന കശ്മീരിലാണെന്നും, വൈകാതെ തങ്ങളത് പരിഹരിക്കുന്നതായിരിക്കുമെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.