Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനത്തിന്റെ മഹിമ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2019, 09:54 pm IST
in Samskriti

അടുത്ത രണ്ട് സൂത്രങ്ങളോടെ തദന്തരപ്രതിപത്ത്യധികരണം അവസാനിക്കും.

സൂത്രം  അശ്രുതത്വാദിതി ചേന്ന 

ഇഷ്ടാദികാരിണം പ്രതീതേഃ

ശ്രുതിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടു കൂടിയല്ല പോകുന്നത് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. ഇഷ്ടാപൂര്‍ത്തം മുതലായവ ചെയ്യുന്നവര്‍ക്കെന്ന പോലെ ജീവനും ഗതിയുണ്ടെന്ന് അറിയുന്നു.

ജീവന്റെ കര്‍മ്മങ്ങളുടെ നന്മതിന്മകളെ പറഞ്ഞിട്ടുള്ളതിനാല്‍ ശുഭ അശുഭ കര്‍മ്മ പ്രതീതി ഉണ്ട് എന്നതിനാല്‍ തത്വങ്ങളോടുകൂടിയുള്ള ജീവന്റെ ഗതി നിശ്ചയമാണ്.

മരിക്കുമ്പോള്‍ ഭൂത സൂക്ഷ്മനായാണ് ജീവന്‍ പോകുന്നതെന്ന് പറയാനാകില്ല്‌ലെന്ന് പൂര്‍വപക്ഷക്കാര്‍.

ശ്രുതിയിലെവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ജലത്തെപ്പോലെ ജീവനെപ്പറ്റി പറയുന്ന വാക്യങ്ങളില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. എന്നാല്‍ ഇത് ശരിയല്ല എന്ന് സൂത്രം പറയുന്നു. ഇഷ്ടാപൂര്‍ത്തി മുതലായ യാഗങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള മരണാനന്തര ഗതിയെപ്പറ്റി ശ്രുതി പറയുന്നുണ്ട്.

ഇക്കൂട്ടര്‍ ദക്ഷിണായന മാര്‍ഗ്ഗത്തിലൂടെ പോയി ചന്ദ്രലോകത്തിലെത്തുന്നു എന്ന് ഛാന്ദോഗ്യം പറയുന്നു. ഇങ്ങനെയുള്ളവരാണ് പഞ്ചാഗ്നികളിലൂടെ പുരുഷരൂപം പ്രാപിക്കുന്നത്. പുനര്‍ജന്മമുണ്ടാകുന്നു. ആ ജീവന്‍ ദേഹമെടുക്കാന്‍ കാരണമയ ഭൂത സൂക്ഷ്മക്കളോടൊപ്പം പോകുന്നുവെന്ന് വേണം കരുതാന്‍.

സത്കര്‍മ്മമാണെങ്കില്‍ ഉത്കൃഷ്ടയോനിയും ദുഷ്‌കര്‍മ്മമാണെങ്കില്‍ നീചയോനിയുമാകും.ഇത് കര്‍മ്മത്തിന്റെ സൂചനയാണ്. കര്‍മ്മത്തെ പറഞ്ഞത് തത്വങ്ങളുടെ അഥവാ ഭൂതങ്ങളുടെ ഗതിയെ അറിയാന്‍ വേണ്ടിയാണ്. അതിനാല്‍ പൂര്‍വപക്ഷം തെറ്റന്ന് അറിയണം.

സൂത്രം  ഭാക്തം വാനാത്മ വിത്ത്വാത്തഥാ ഹി ദര്‍ശയതി

ഇവര്‍ ദേവന്‍മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് ഗൗണമാണ്.ഇവര്‍ക്ക് ആത്മജ്ഞാനമില്ലെന്നാണ് ശ്രുതി കാണിക്കുന്നത്.

ചന്ദ്രലോകത്തിലെത്തുന്നവര്‍ ദേവന്‍മാരുടെ അന്നമായിത്തീരുന്നുവെന്ന് ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ചൂണ്ടിക്കാട്ടി പൂര്‍വപക്ഷം വാദിക്കുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് എങ്ങനെ പുണ്യഫലം അനുഭവിക്കാനാവും എന്നതാണ്  ഇവരുടെ ചോദ്യം.

കാമനകളെ താലോലിച്ച് ദേവന്‍മാരെ ഭജിക്കുന്നവര്‍ക്ക് ആത്മജ്ഞാനം ഉണ്ടാകില്ല. ആത്മജ്ഞാനമില്ലാത്തവരുടെ പോരായ്‌മ ഇവിടെ കാണാം. അതിനാലാണ് കാമത്തോടു കൂടി യജിക്കുന്നവര്‍ ദേവലോകത്തു പോയി അന്നം കഴിക്കുന്നു. ദേവന്‍മാരുടെ അന്നമാകുന്നു എന്ന് പറഞ്ഞത്.

ദേവന്‍മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് കഴിക്കുന്ന ആഹാരം എന്ന അര്‍ത്ഥത്തില്ല. ഇവിടെ അന്നമെന്ന് പറഞ്ഞത് സുഖ സാധനം എന്ന അര്‍ത്ഥത്തിലാണ്.

അങ്ങനെ കണക്കാക്കിയില്ലെങ്കില്‍ ‘സ്വര്‍ഗ്ഗകാമോ യജേത’ സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ യാഗം ചെയ്യണം എന ശ്രുതിയ്‌ക്ക് വിരോധം വരും. ഫലമില്ലെങ്കില്‍ ആരെങ്കിലും പാട് പെട്ട് കര്‍മ്മം ചെയ്യുമോ?യാഗം ചെയ്യുന്നവര്‍ ദേവന്‍മാരെ പോഷിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദേവന്‍മാര്‍ക്ക് അന്നമെന്ന പോലെ ഉപചരിക്കുന്നു. അല്ലാതെ പലഹാരം പോലെ തിന്നുന്നു എന്ന് കരുതേണ്ടതില്ല.

ദേവന്‍മാര്‍ കഴിക്കുന്നില്ല, കുടിക്കുന്നില്ല, അമൃതത്തെ കൊണ്ട് തന്നെ തൃപ്തിപ്പെടുന്നുവെന്ന ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ദേവന്‍മാര്‍ക്ക് ഭക്ഷണമില്ലെന്ന് കാണിക്കുന്നു. കര്‍മ്മികള്‍ക്ക് ആത്മജ്ഞാനമില്ലാത്തരായതിനാല്‍ ദേവന്‍മാരുടെ ഭക്ഷണ സാധനമെന്ന പോലെ ഉപയോഗിക്കപ്പെടുന്നു. ഇത് ആത്മജ്ഞാനത്തിന്റെ മഹിമയെ കാണിക്കാന്‍ പറഞ്ഞതാണ്.

പ്രശ്‌നോപനിഷത്തില്‍ ‘സ സോമലോകേ വിഭൂതി മനുഭൂയ പുനരാവര്‍തതേ ‘കര്‍മ്മികളായവര്‍ ചന്ദ്രലോകത്തില്‍ ഐശ്വര്യമനുഭവിച്ച് ഭൂമിയിലേക്ക് മടങ്ങുന്നുവെന്ന് ശ്രുതി വാക്യമുണ്ട്.

സ്വര്‍ഗ്ഗം മുതലായ ലോകങ്ങളില്‍ പോയി ദേവഭോഗങ്ങളെ അനുഭവിക്കുന്നു എന്നത് ആത്മജ്ഞാനമില്ലാത്ത പുണ്യ കര്‍മ്മങ്ങളുടെ ഫലം പോലും പൂര്‍ണ്ണമല്ല എന്ന് അറിയാനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.