Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രാണനെ പിന്തുടരുന്ന ഇന്ദ്രിയങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 28, 2019, 09:16 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തദന്തര പ്രതിപത്ത്യധികരണം തുടരുന്നു. 

ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍ ജലം എങ്ങനെ പുരുഷ സ്വരൂപമായിത്തീരും എന്നതാണ്.

ആദ്യ സൂത്രത്തില്‍ ‘പ്രശ്‌ന നിരൂപണാഭ്യാം ‘ എന്ന പറഞ്ഞത് ദ്യുലോകം,മേഘം, ഭൂമി, പുരുഷന്‍, സ്ത്രീ എന്നീ അഞ്ചഗ്‌നികളില്‍ ക്രമത്തില്‍ ശ്രദ്ധ, സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്നീ അഞ്ച് ആഹുതികളെയാണ് പറയുന്നത്. അവസാനത്തെ ആഹുതികള്‍ അപ്പുകള്‍ പുരുഷന്‍ എന്നിവ കാണുന്നതിനാല്‍ ജീവന്‍ ഭൂതങ്ങളോടുകൂടിയാണ് പോകുന്നതെന്ന് ഉറപ്പാക്കാം.

ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടുകൂടിയാണ് ശരീരം വിടുന്നത് എന്നതിനെ അടുത്ത സൂത്രത്തില്‍ കൂടുതല്‍ വ്യക്തമാക്കുന്നു.

സൂത്രം  ത്ര്യാത്മകത്വാത്തു ഭൂയസ്ത്വാത്

ത്രിവൃത്കരണം കൊണ്ട് മൂന്നും കൂടിച്ചേര്‍ന്നിട്ടുള്ളതിനാല്‍ ജലമെന്നതുകൊണ്ട് മൂന്ന് ഭൂതങ്ങളെയും എന്ന് അറിയണം. ജലാംശം കൂടുതലുള്ളതിനാലാണ് അപ്പുകളെ പറഞ്ഞത്.

പഞ്ചാഗ്‌നി വിദ്യയുടെ അവസാനം അപ്പുകള്‍ എന്ന് ഉള്ളതിനാല്‍ ഭൂമിയേയും തേജസ്സിനേയും അവിടെ അറിയണം. ത്രിവൃത്കരണം നടക്കുമ്പോള്‍ ജലത്തില്‍ മറ്റ് രണ്ട് ഭൂതങ്ങളും കൂടി ച്ചേരും. ദേഹത്തിന് കാരണമായിരിക്കുന്ന മൂന്ന് ഭൂതങ്ങളോടും ചേര്‍ന്നാണ് ജീവന്‍ ശരീരം വിട്ട് പോകുന്നത്. ഓരോ ശരീരത്തിലും ജലത്തിന്റെ അംശം കൂടുതലായതിനാലാണ് ഇങ്ങനെ പറഞ്ഞ്. സ്ത്രീയുടെ ഗര്‍ഭത്തില്‍ ആധാനം ചെയ്യുന്ന വീര്യത്തില്‍ എല്ലാ ഭൗതിക തത്വങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ജലാംശം കൂടുതലുള്ളതിനാല്‍ പ്രത്യേകം എടുത്തു പറഞ്ഞു എന്നറിയണം.എന്നാല്‍ ശരീരമുണ്ടാകാന്‍ കാരണമായ എല്ലാ തത്വങ്ങളേയും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. പ്രാണന്റെ സഹായത്താലാണ് ബീജം മറ്റൊരു ശരീരത്തിലേക്ക് പോകുന്നത്. അതുകൊണ്ട് പ്രാണനേയും ജലമായി പറയുന്നു. ഇപ്രകാരമാണ് ജലത്തെ പുരുഷ സ്വരൂപമാക്കി പറയുന്നത്.

ഇക്കാരണത്താല്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിത്തന്നെയാണ് ജീവന്‍ ദേഹത്തില്‍ നിന്ന് പുറത്തു പോകുന്നത്.

സൂത്രം  പ്രാണഗതേശ്ച

ജീവാത്മാവിന്റെ കൂടെ പ്രാണന്റെ ഗതിയേയും വര്‍ണ്ണിച്ചിട്ടുള്ളതിനാലും ഇത് വ്യക്തമാണ്.

ശരീരം വിട്ടു പോകുന്ന ജീവനെ പ്രാണന്‍ അനുഗമിക്കുന്നുവെന്നതും ഭൂതങ്ങള്‍ കൂടെ പോകുന്നു എന്നതിനെ ന്യായീകരിക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘തമുത് ക്രാമന്തം പ്രാണോ/നുത്ക്രാമതി, പ്രാണമുത്ക്രാമന്തം സര്‍വ്വേ പ്രാണാ അനുത്ക്രാമന്തി ‘ മറ്റൊരു ദേഹം സ്വീകരിക്കാനായി ജീവന്‍ ഈ ദേഹം വിട്ടു പോകുമ്പോള്‍ പ്രാണനും അതിന് പുറകെ പോകും. പ്രാണന്റെ പിന്നാലെ എല്ലാ ഇന്ദ്രിയങ്ങളും പോകും എന്ന് പറയുന്നു. പ്രാണന്‍ ആശ്രയമായുള്ള ഭൂതങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒക്കെ പ്രാണനെ പിന്തുടരുന്നുവെന്ന് അറിയണം. പ്രാണനെക്കൂടിയല്ലാതെ ജീവന് സഞ്ചരിക്കാനോ നില നില്‍ക്കാനോ കഴിയില്ല.

പ്രശ്‌നോപനിഷത്തില്‍ ആശ്വലായനപിപ്പലാദ സംവാദത്തില്‍ പ്രാണന്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ ചോദിക്കുന്നുണ്ട്. അതിനള്ള മറുപടിയില്‍ ജീവന്റെ കൂടെ ഇന്ദ്രിയ മനസ്സുകള്‍ പോകുന്നതിനെ പറയുന്നു. ഇത് എല്ലാ തത്വങ്ങളും കൂടെ പോകുന്നുവെന്നതിനെ കാണിക്കാനാണ്.

                                                                                                                                                                                           9495746977

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

പുതിയ വാര്‍ത്തകള്‍

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies