Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധി ബുദ്ധികള്‍ക്കു മുന്നില്‍ ക്രോധന്‍

ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം.

എ പി ജയശങ്കര് by എ പി ജയശങ്കര്
Aug 18, 2019, 08:50 pm IST
in Samskriti

നാടെങ്ങും നാമജപഘോഷം കേട്ട് ക്രോധാസുരന്‍ വെപ്രാളത്തിലായി. കൊട്ടാരത്തില്‍ പലവിധ ദുര്‍നിമിത്തങ്ങളും കാണുന്നു. കൂടെനില്‍ക്കുന്നവര്‍ തമ്മില്‍ വഴക്കിടുന്നു. നാമജപത്തിന്റെ അലയൊലികള്‍ കൊട്ടാരത്തിലും കേള്‍ക്കുന്നു. ചിലര്‍ അതുകേട്ട് ആവര്‍ത്തിക്കുന്നു. 

നാമജപങ്ങളിലൂടെ നൊമ്പരങ്ങള്‍ ഗുരുവുമായി   പങ്കുവെച്ചു. ക്രോധാസുരന്റെ വാക്കുകളിലെ വൈഷമ്യങ്ങള്‍ ഗുരു ശുക്രാചാര്യര്‍ തിരിച്ചറിഞ്ഞു. ശുക്രാചാര്യര്‍ ജ്ഞാനദൃഷ്ടിയില്‍ അന്വേഷിച്ചു. ഇല്ല, പരിഹാരങ്ങളില്ലാത്ത വിധത്തില്‍ ശ്രീഗണേശന്റെ കോപം വര്‍ധിച്ചിരിക്കുന്നു. ലംബോദരഭാവത്തില്‍ ഭഗവാന്‍ കോപിച്ചു വന്നാല്‍ തടുക്കാന്‍ ആര്‍ക്കുമാവില്ല. 

ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം. അതു തന്നെ ക്രോധാസുരന് ഉപദേശമായി നല്‍കി. 

ശുക്രാചാര്യരുടെ ഉപദേശത്തെ മാനിക്കുന്നുവെങ്കിലും അഹങ്കാരം ക്രോധാസുരനെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നു.  

ക്രോധാസുരന്‍ അസുരസേനയുമായി ചെന്ന് ലംബോദരനെ നേരിട്ടു. 

കൂടെയുണ്ടായിരുന്ന അസുരവീരന്മാരെല്ലാം പരാജയപ്പെട്ടതോടെ ക്രോധാസുരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്തെങ്കിലും മായാ പ്രയോഗങ്ങള്‍ നടത്തിയാലോ?

അതിനായി ലംബോദരന്റെ ഇടതുഭാഗത്തേക്ക് അല്‍പം മാറി നിന്ന് ചരിഞ്ഞു നോക്കി. അതാ, ലംബോദരന്റെ ഇടതുഭാഗത്ത് സിദ്ധി ദേവി നിലയുറപ്പിച്ചിരിക്കുന്നു. ഈ സിദ്ധിദേവിയെ മറികടന്നു കൊണ്ട് ഒരു മായാ പ്രയോഗവും നടപ്പാകില്ല. 

അല്‍പം വലതു ഭാഗത്തേക്ക് മാറി നിന്നു നോക്കി. എന്തെങ്കിലും ബുദ്ധിപ്രയോഗിച്ച് നേരിടാമെന്ന ഭാവത്തിലായിരുന്നു ക്രോധാസുരന്റെ നോട്ടം. 

എന്നാല്‍ ലംബോദരന്റെ വലതു ഭാഗത്തായി ബുദ്ധിദേവി നില്‍ക്കുന്നു. ഈ ബുദ്ധിസിദ്ധികളെ മറികടന്ന് തനിക്ക് ഒന്നും ചെയ്യാനാവില്ല. 

രക്ഷപ്പെടാനുള്ള പഴുതുകളൊന്നും ബാക്കിയില്ല. പേടിയില്‍ അഹങ്കാരം ലയിച്ചു പോയി. 

ക്രോധാസുരന്‍ സാഷ്ടാംഗം വീണ് നമസ്‌ക്കരിച്ചു. സര്‍വാപരാധങ്ങളും പൊറുത്ത് അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ചു. 

ലംബോദരന്‍ ക്ഷമാപൂര്‍വം ക്രോധാസുരനോട് ആജ്ഞാപിച്ചു. നീ ദേവന്മാരില്‍ നിന്നും അസുരന്മാരില്‍ നിന്നും പിടിച്ചെടുത്തതെല്ലാം തിരിച്ചു കൊടുക്കുക. സ്വര്‍ഗവും ഭൂമിയുമെല്ലാം വിട്ടു കൊടുക്കുക. പാതാളത്തില്‍ പോയി അവിടെ അടങ്ങിയൊതുങ്ങി ജീവിക്കുക. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും താന്‍ തയ്യാറല്ലെന്ന് ലംബോദരന്‍ അറിയിച്ചു. 

അതെല്ലാം പൂര്‍ണമായി സമ്മതിച്ച് സ്വര്‍ഗാദി ലോകങ്ങള്‍ ദേവാദികള്‍ക്ക് വിട്ടു കൊടുത്ത് ക്രോധാസുരന്‍ പാതാളത്തിലേക്ക് മടങ്ങി.                 

                                                                                                                                                                                          9447213643

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.