Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദണ്ഡകവനത്തിന്റെ കഥ

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 14, 2019, 09:29 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന്‍ എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന്‍ വിന്ധ്യാചലത്തില്‍ നൂറുയോ

ജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല്‍ പ്രാപിച്ചു.

അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു. മഹര്‍ഷി ആശ്രമത്തിലെത്തിയപ്പോള്‍ വിഷണ്ണയായി നില്‍ക്കുന്ന പുത്രിയെക്കണ്ട് കാരണം ചെദിച്ചപ്പോള്‍ അവള്‍ വിവരങ്ങള്‍ പറഞ്ഞു. ‘‘ ദണ്ഡനും രാജ്യവും വെന്തു വെണ്ണീറായിത്തീരട്ടെയെന്ന്’’ മഹര്‍ഷി ശപിച്ചു. ജനങ്ങള്‍ വിട്ടൊഴിഞ്ഞ് അവിടെ വനമായിത്തീര്‍ന്നു. ജനങ്ങള്‍ വസിച്ചസ്ഥലം ജനസ്ഥാനം എന്നു അറിയപ്പെട്ടു. ഈ കഥ ആരണ്യകാണ്ഡത്തില്‍ വിവരിച്ചിട്ടുണ്ട്. 

രാമഗീത 

 ഇനി നമുക്ക് മൂലഗ്രന്ഥത്തിലേക്കുപോകാം. അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ജ്ഞാനോപദേശം നല്‍കുന്നു. 62 ശ്ലോകങ്ങളുള്ള ഇത് രാമഗീത എന്നറിയപ്പെടുന്നു. ഒരു ദിനം ഏകാന്തതിയില്‍ ഇരിക്കുന്ന ശ്രീരാമനെ സമീപിച്ച് ലക്ഷ്മണന്‍ ചേദിച്ചു. അവിടുന്ന് പരിശുദ്ധജ്ഞാനവും സര്‍വ്വദേഹികളുടേയും ആത്മാവും എല്ലാവര്‍ക്കും സ്വാമിയും  നിരാകാരനുമാണ്. അങ്ങയുടെ ഭക്തന്മാരുടെ പാദസംസര്‍ഗ്ഗം ലഭിച്ച ജ്ഞാദൃഷ്ടിയുള്ളവനുമാത്രമേ അങ്ങയെ ശരിയായി അറിയുവാന്ഡ സാധിക്കുകയുള്ളു.  ഹേ സ്വാമി. യോഗിമാര്‍ സദാ ധ്യാനിക്കുന്നവനും ജ്ഞാനസാധനവുമായ അങ്ങയുടെ തൃക്കാലാണകളെ ശരണം പ്രാപിച്ചിരിക്കുന്ന എനിക്ക് അജ്ഞാനമാകുന്ന കരകാണാക്കടല്‍ കടക്കാന്‍ കഴിയുന്ന ഉപദേശം നല്‍കണം.

ഇതുകേട്ട് ശ്രീരാമന്‍ വേദസമ്മിതമായ ജ്ഞാനത്തെ ഉപദേശിച്ചു. ആദൗ സ്വവര്‍ണ്ണാശ്രമ വര്‍ണ്ണിതാഃ ക്രിയാഃ  കൃത്വാ സമാസാദിത ശുദ്ധമാനസഃ

സമാപ്യ തല്‍പൂര്‍വ്വമുപാത്തസാധനഃ സമാശ്രയേല്‍ സല്‍ഗുരുമാത്മലബ്ധയേ. 

ആദ്യം ശുദ്ധിയോടുകൂടി വര്‍ണ്ണാശ്രമത്തിന് അനുയോജ്യമാം വിധം കര്‍മ്മങ്ങള്‍ ചെയ്ത് മനസ്സിനെ ശുദ്ധമാക്കണം. അതിനുശേഷം ഒരു ഗുരുവിനെ ആശ്രയിച്ച് സമാദിഷഡ്കസമ്പത്തി, ഇഹാമുത്രഫലഭോഗവിരക്തി, നിത്യാനിത്യവസ്തു വിവേകം, മുമുക്ഷുത്വം എന്നിവ സമ്പാദിക്കണം. ശരീരം ഉണ്ടാകുന്നതിനു കാരണം കര്‍മ്മമാണ്. വീണ്ടും കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ വീണ്ടും ശരീരംലഭിച്ച് സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ജനനമരണങ്ങള്‍ സംഭവിച്ച് ഒരു ചക്രംപോലെ വന്നുംപോയുമിരിക്കും.

                                                                                                                                                              (തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

India

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

Kerala

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

Kerala

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies