Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ വാട്ട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചത് കൊലയാളി കുഞ്ഞനന്തന്റെ മകള്‍; പ്രളയത്തിലെ സര്‍ക്കാര്‍ പരാജയം മറച്ചുവെയ്‌ക്കാന്‍ നുണപ്രചരണവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 02:45 pm IST
in Kerala

തിരുവനന്തപുരം: പ്രളയം നേരിടാന്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ വ്യാജ പ്രചരണവുമായി സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ രംഗത്ത് . ആര്‍.എസ്.എസിനെയും പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സേവാഭാരതിക്കെതിരെയും വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണിവരുടെ ലക്ഷ്യം.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി മുതല്‍ പ്രചരിച്ച വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ തന്നെ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതിന് നേതൃത്വം നല്‍കിയത് ടി.പി. ചന്ദ്രശേഖറിന്റെ കൊലയാളിയായ കുഞ്ഞനന്തന്റെ മകള്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ശബ്‌ന മനോഹരനാണ്.

ഇവരാണ് ഇന്നലെ രാത്രിയിയോടെ വ്യാജമായി ഉണ്ടാക്കിയ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതല്‍ സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ സമൂഹത്തില്‍ വിഭാഗിയത ഉണ്ടാക്കാക്കുന്ന പ്രചരണം  ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം സൈബര്‍ അടിമകളാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് കുഞ്ഞനന്തന്റെ മകളായ ശബ്‌ന മനോഹരന്‍ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.   ഇന്നലെ ധനകാര്യമന്ത്രി തോമസ് ഐസക്ക് സംഘപരിവാര്‍ അനുകൂലികള്‍ കുറ്റപ്പെടുത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ആരോപണം ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ മകള്‍ തന്നെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് പല ഗ്രൂപ്പുകളിലും സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ ഇത് പ്രചരിപ്പിച്ചത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്.

സിപിഎമ്മിന്റെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശബ്‌ന മനോഹരന്റെ പോസ്റ്റ്

രണ്ടാം പ്രളയത്തിലും സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും അതിനാല്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സമൂഹത്തിന്റെ ശ്രദ്ധതിരിക്കാന്‍ സിപിഎമ്മിന്റെ സൈബര്‍ വിങ്ങിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ വ്യാജപ്രചരണം വ്യാപകമായി ആരംഭിച്ചത്. 

ഇതിന്റെ ഭാഗമായാണ് രാഷ്‌ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി തിരുവനന്തപുരം സ്വദേശിയും ഇന്നലെ രംഗത്ത് എത്തിയത്. തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തിയത്. രാഷ്‌ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയപ്പോള്‍ ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.  പ്രളയകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും സംയോജിപ്പിക്കാനായി സേവാഭാരതി വിവിധ ജില്ല സംയോജകരുടെയും കളക്ഷന്‍ കേന്ദ്രങ്ങളെയും  ബന്ദപ്പെടാന്നുള്ള നമ്പര്‍ പുറത്തു വിട്ടിരുന്നു. ഇതു പോസ്റ്റ് ചെയ്താണ് ഇയാള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.