Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് ആത്മാവിനെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 10, 2019, 03:37 am IST
in Samskriti

ജീവന്‍ കര്‍ത്താവാണെന്ന് സ്ഥാപിക്കുന്ന കര്‍ത്രധികരണം തുടരുന്നു.

സൂത്രം വ്യപദേശാച്ച ക്രിയായാം ന ചേന്നിര്‍ദേശ വിപര്യയ:

പ്രവൃത്തിയില്‍ കര്‍ത്താവായി വ്യപദേശിച്ചതിനാല്‍ ജീവന്‍ കര്‍ത്താവാണ്. അങ്ങനെയല്ലെങ്കില്‍ നിര്‍ദേശത്തിന് വിപരീതമാകും. ജീവനെ കര്‍ത്താവായി ശ്രുതി നിര്‍ദ്ദേശിക്കുന്നുണ്ട് പ്രവൃത്തിയുടെ കാര്യത്തില്‍. അങ്ങനെ കരുതിയില്ലെങ്കില്‍ ശ്രുതിയുടെ നിര്‍ദ്ദേശത്തിന് വിലയില്ലാതാകും.

വൈദികവും ലൗകികവുമായ കര്‍മ്മങ്ങളില്‍ കര്‍തൃത്വം പറഞ്ഞിരിക്കുന്നതിനാല്‍ ജീവന്‍ കര്‍ത്താവാണ്. തൈത്തിരീയത്തില്‍ ‘വിജ്ഞാനം യജ്ഞം തനു തേ കര്‍മ്മാണി തനുതേ /പി ച’ ജീവന്‍ യജ്ഞവും കര്‍മ്മങ്ങളും ചെയ്യുന്നു,

ഇവിടെ വിജ്ഞാനം എന്നതിന് ബുദ്ധി എന്ന അര്‍ത്ഥമെടുത്ത് ജീവനല്ല ബുദ്ധിയ്‌ക്കാണ് കര്‍തൃത്വം എന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ബൃഹദാരണ്യത്തിലെ പോലെ ‘തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ’ എന്ന് തൃതീയ വിഭക്തി ഉപയോഗിക്കുമായിരുന്നു. തൈത്തിരീയ മന്ത്രത്തില്‍ പ്രഥമാ വിഭക്തിയായി വിജ്ഞാനം എന്ന് പ്രയോഗിച്ചതിനാല്‍ ജഡമായ ബുദ്ധിയെയല്ല ചേതനനായ ജീവനെയാണ് കര്‍ത്താവായി നിര്‍ദേശിക്കുന്നത്. അതല്ല എങ്കില്‍ നിര്‍ദ്ദേശത്തിന് മാറ്റംവരുത്തേണ്ടിവരും.

സൂത്രം  ഉപലബ്ധിവദനിയമ:

അറിവെന്ന പോലെ നിയമമില്ല.

സുഖദു:ഖാദി ഭോഗങ്ങളുടെ പ്രാപ്തിക്കനുസരിച്ച് കര്‍മം ചെയ്യുന്നു. അല്ലാതെ പ്രത്യേക നിയമമൊന്നുമില്ല.

ജീവന്‍ സ്വതന്ത്രമായ കര്‍ത്താവാണെങ്കില്‍ തനിക്ക് അനിഷ്ടഫലങ്ങളെ നല്‍കുന്ന ദുഷ്‌കര്‍മ്മങ്ങളെ എങ്ങനെയാണ് ചെയ്യുന്നത്? തനിക്ക് ദോഷമുണ്ടാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നല്ലത് വരണമെന്നാണ് എല്ലാവരും കരുതുക. അതിനാല്‍ ജീവനല്ല കര്‍ത്താവ് എന്നാണ് പൂര്‍വപക്ഷത്തിന്റെ അഭിപ്രായം. ഇതിനുള്ള സമാധാനമാണ് ഇവിടെ പറയുന്നത്. ജീവന്‍ ജ്ഞാനസ്വരൂപമാന്നെങ്കിലും വിഷയങ്ങള്‍ ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സംയോഗ മനുസരിച്ചാണ് ജ്ഞാനം പ്രകാശിക്കുക. അതുപോലെ തന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഉപാധിയോഗത്തിനനുസരിച്ചാണ്. അതു കൂടാതെ അനേക ജന്മങ്ങളിലെ വാസനകള്‍ക്കനുസരിച്ചാണ് കര്‍മ്മം ചെയ്യുന്നത്.ജീവന്‍ സ്വതന്ത്രനാണെങ്കിലും പ്രാരബ്ധത്തിന് വഴങ്ങാതെ നിവൃത്തിയില്ല.

സൂത്രം  ശക്തിവിപര്യയാത്

ശക്തിയ്‌ക്ക് മാറ്റം വരുന്നതിനാല്‍ ബുദ്ധിയ്‌ക്ക് കര്‍തൃത്വം ഉണ്ടാകില്ല.

പ്രാരബ്ധം അഥവാ സ്വഭാവം ശക്തിപ്പെട്ടതാകുകയും ഹിതത്തിന് വിപരീതമാകുകയും ചെയ്യുമ്പോള്‍ അനിഷ്ടാചരണമുണ്ടാകുന്നു. ബുദ്ധിയില്‍ നിന്ന് വേറിട്ടിരിക്കുന്ന ജീവനെയാണ് കര്‍ത്താവ് എന്ന് പറഞ്ഞത് എന്നതിന് മറ്റൊരു കാരണം കൂടി കാണിക്കുന്നു. വിജ്ഞാനം എന്നതിനെ ബുദ്ധി എന്ന് കണക്കാക്കി കര്‍തൃത്വശക്തിയെ പറഞ്ഞാല്‍ ബുദ്ധിയുടെ കരണശക്തി ഇല്ലാതാകും.പ്രവൃത്തി ചെയ്യാനുള്ള കാരണമായ അഹംഭാവവും ബുദ്ധിയ്‌ക്കാണെന്ന് വരും. കരണ ശക്തിയുള്ള വേറൊന്നിനെ കല്പിക്കേണ്ടി വരും. കര്‍ത്താവ് കരണ ശക്തിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍തൃത്വവും കരണത്വവും ഒന്നില്‍ തന്നെയുണ്ടാകില്ല. അതിനാല്‍ ബുദ്ധിയെയല്ല ജീവനെയാണ് കര്‍ത്താവെന്ന് പറയുന്നത്.

സൂത്രം  സമാധ്യഭാവാച്ച

സമാധി ഉണ്ടാവത്തതിനാല്‍ ബുദ്ധി കര്‍ത്താവല്ല.

ജീവന്‍ കര്‍ത്താവല്ല എന്ന് വന്നാല്‍ മോക്ഷ വിധിയനുസരിച്ചുള്ള സമാധിയുടെ അനുഭവം ആവശ്യമില്ല. കര്‍ത്താവും ഭോക്താവുമായ ബുദ്ധിക്കും അത് വേണ്ട. അതിനാല്‍ മോക്ഷ ശാസ്ത്രവും സമാധിവിധിയും പ്രയോജനമില്ലാത്തതാകും. ബൃഹദാരണ്യകത്തില്‍ ആത്മാവിനെ കാണണം കേള്‍ക്കണം മനനം ചെയ്യണം, നിരന്തരം ധ്യാനിക്കണം എന്ന് പറയുന്നുണ്ട്. ആത്മാവിനെയാണ് അറിയേണ്ടത്.ഛാന്ദോഗ്യവും മുണ്ഡകവുമൊക്കെ ഈ ആശയത്തെ തന്നെയാണ് പറയുന്നത്. ആത്മാവ് കര്‍ത്താവല്ലെങ്കില്‍ ഈ ശ്രുതിവാക്യങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.