Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെക്കുറിച്ചുള്ള നാട്ടുവാര്‍ത്തകള്‍

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 7, 2019, 03:35 am IST
inSamskriti

ദേവിയെ രഘുനാഥന്‍ അപവാദം ഭയന്ന് ഉപേക്ഷിച്ചിരിക്കുന്നു. മാതാവേ. ഞാനിതില്‍ നിരപരാധിയാണ്. ദേവി വാല്മീകിയുടെ ആശ്രമത്തിലേക്കുപോകുക. എന്നു പറഞ്ഞു. ലക്ഷ്മണന്‍ വേഗം അയോദ്ധ്യയിലേക്കു മടങ്ങിപ്പോയി. ദുഃഖിതയായ സീത കരയാന്‍ തുടങ്ങി. വാല്മീകിയുടെ ശിഷ്യന്മാരില്‍ നിന്നും ഈ വാര്‍ത്തകേട്ട് ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ മഹര്‍ഷി ഇത് രാമപത്‌നിയായ ലക്ഷ്മീദേവിയാണെന്ന് ആശ്രമമാതാക്കളോടു പറഞ്ഞു. അവര്‍ സീതയെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോയി നന്നായി പൂജിക്കുകയും പരിചരിക്കുകയും ചെയ്തു. ഇതോടെ മൂലഗ്രന്ഥത്തില്‍ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു. 

   ഉത്തരരാമായണം മൂന്നാമധ്യായത്തില്‍ ശ്രീരാമന്‍ സീതയോടൊത്ത് സുഖമായി വസിക്കുമ്പോള്‍ സീതക്കു ഗര്‍ഭമുണ്ടായി. ഒരു ദിവസം രാമന്‍ സീതയോടു ചോദിക്കുന്നു.‘നീ ഗര്‍ഭിണിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകളുടെ ആഗ്രഹം എന്തായാലും അതു സാധിച്ചുകൊടുക്കണം. നിനക്ക് എന്താണ് ആഗ്രഹമുള്ളതെന്ന് എന്നോടു പറയുക.’അതുകേട്ട് സീത പറഞ്ഞു. പണ്ട് നാം വനവാസത്തിനുപോയപ്പോള്‍ ഓരോരോ ആശ്രമത്തില്‍ ചെന്ന് മുനിമാരുടെ പത്‌നിമാരുമായി സൈ്വരമായി വസിച്ചല്ലോ. അതുപോലെ ആശ്രമങ്ങള്‍ കാണാനും അവരോടൊത്ത് അല്പനാള്‍ താമസിക്കണമെന്നും എനിക്കാഗ്രഹമുണ്ട്.’എന്നാല്‍ സൗമിത്രിയേയും കൂട്ടി നാളെത്തന്നെ പോകാന്‍ ഏര്‍പ്പാടുചെയ്യാം. എന്ന് രാമന്‍ വാക്കുകൊടുത്തു. 

അന്നാണ് ചാരന്മാരായ വിജയനും മധുമത്തനും നാട്ടുവിശേഷങ്ങളുമായി ശ്രീരാമനെ കാണാന്‍ എത്തിയത്. നാട്ടില്‍ തന്നെപ്പറ്റിയും സീതയെപ്പറ്റിയും അനുജന്മാരെപ്പറ്റിയും എന്തൊക്കെയാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അവര്‍ ശ്രീരാമന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ തുടങ്ങി. ഗുണങ്ങള്‍ ഉള്ളവര്‍ക്കു ദോഷങ്ങളും ഉണ്ടാകും. അതാണ് തനിക്കറിയേണ്ടതെന്ന് ശ്രീരാമന്‍ അവരോടു പറഞ്ഞു. അതുകേട്ട് വിജയന്‍ ഇങ്ങനെ പറഞ്ഞു.

അച്യുതനോടു സമമായ 

രാഘവന്‍ പുനരിച്ചെയ്ത 

കര്‍മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?

ന്യായമില്ലാതെ ദശകണ്ഠനാം 

നിശാചരന്‍ മായയുമേറ്റമുള്ളോന്‍ 

കട്ടുകൊണ്ടങ്ങുപോയി 

ലങ്കയില്‍ പലകാലം 

വച്ചിരുന്നവള്‍തന്നെശ്ശങ്കകൂടാതെ 

പരിഗ്രഹിച്ചതെന്തുരാമന്‍? 

രാജാവു കല്പിച്ചതു കാര്യ

മെന്നൊഴിഞ്ഞുമറ്റാ

ചാരമെന്തു പറയുന്നതു പൗരജനം? 

എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു മന്നവ! 

മറ്റൊന്നില്ല ദോഷമായിട്ടു ചൊല്‍വാന്‍.

ഇതുകേട്ടയുടന്‍ രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്‍പ്പിച്ചു. അവര്‍ മൂവരുംവന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം
Kerala

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.