Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെക്കുറിച്ചുള്ള നാട്ടുവാര്‍ത്തകള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 7, 2019, 03:35 am IST
in Samskriti

ദേവിയെ രഘുനാഥന്‍ അപവാദം ഭയന്ന് ഉപേക്ഷിച്ചിരിക്കുന്നു. മാതാവേ. ഞാനിതില്‍ നിരപരാധിയാണ്. ദേവി വാല്മീകിയുടെ ആശ്രമത്തിലേക്കുപോകുക. എന്നു പറഞ്ഞു. ലക്ഷ്മണന്‍ വേഗം അയോദ്ധ്യയിലേക്കു മടങ്ങിപ്പോയി. ദുഃഖിതയായ സീത കരയാന്‍ തുടങ്ങി. വാല്മീകിയുടെ ശിഷ്യന്മാരില്‍ നിന്നും ഈ വാര്‍ത്തകേട്ട് ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ മഹര്‍ഷി ഇത് രാമപത്‌നിയായ ലക്ഷ്മീദേവിയാണെന്ന് ആശ്രമമാതാക്കളോടു പറഞ്ഞു. അവര്‍ സീതയെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോയി നന്നായി പൂജിക്കുകയും പരിചരിക്കുകയും ചെയ്തു. ഇതോടെ മൂലഗ്രന്ഥത്തില്‍ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു. 

   ഉത്തരരാമായണം മൂന്നാമധ്യായത്തില്‍ ശ്രീരാമന്‍ സീതയോടൊത്ത് സുഖമായി വസിക്കുമ്പോള്‍ സീതക്കു ഗര്‍ഭമുണ്ടായി. ഒരു ദിവസം രാമന്‍ സീതയോടു ചോദിക്കുന്നു.‘നീ ഗര്‍ഭിണിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകളുടെ ആഗ്രഹം എന്തായാലും അതു സാധിച്ചുകൊടുക്കണം. നിനക്ക് എന്താണ് ആഗ്രഹമുള്ളതെന്ന് എന്നോടു പറയുക.’അതുകേട്ട് സീത പറഞ്ഞു. പണ്ട് നാം വനവാസത്തിനുപോയപ്പോള്‍ ഓരോരോ ആശ്രമത്തില്‍ ചെന്ന് മുനിമാരുടെ പത്‌നിമാരുമായി സൈ്വരമായി വസിച്ചല്ലോ. അതുപോലെ ആശ്രമങ്ങള്‍ കാണാനും അവരോടൊത്ത് അല്പനാള്‍ താമസിക്കണമെന്നും എനിക്കാഗ്രഹമുണ്ട്.’എന്നാല്‍ സൗമിത്രിയേയും കൂട്ടി നാളെത്തന്നെ പോകാന്‍ ഏര്‍പ്പാടുചെയ്യാം. എന്ന് രാമന്‍ വാക്കുകൊടുത്തു. 

അന്നാണ് ചാരന്മാരായ വിജയനും മധുമത്തനും നാട്ടുവിശേഷങ്ങളുമായി ശ്രീരാമനെ കാണാന്‍ എത്തിയത്. നാട്ടില്‍ തന്നെപ്പറ്റിയും സീതയെപ്പറ്റിയും അനുജന്മാരെപ്പറ്റിയും എന്തൊക്കെയാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അവര്‍ ശ്രീരാമന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ തുടങ്ങി. ഗുണങ്ങള്‍ ഉള്ളവര്‍ക്കു ദോഷങ്ങളും ഉണ്ടാകും. അതാണ് തനിക്കറിയേണ്ടതെന്ന് ശ്രീരാമന്‍ അവരോടു പറഞ്ഞു. അതുകേട്ട് വിജയന്‍ ഇങ്ങനെ പറഞ്ഞു.

അച്യുതനോടു സമമായ 

രാഘവന്‍ പുനരിച്ചെയ്ത 

കര്‍മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?

ന്യായമില്ലാതെ ദശകണ്ഠനാം 

നിശാചരന്‍ മായയുമേറ്റമുള്ളോന്‍ 

കട്ടുകൊണ്ടങ്ങുപോയി 

ലങ്കയില്‍ പലകാലം 

വച്ചിരുന്നവള്‍തന്നെശ്ശങ്കകൂടാതെ 

പരിഗ്രഹിച്ചതെന്തുരാമന്‍? 

രാജാവു കല്പിച്ചതു കാര്യ

മെന്നൊഴിഞ്ഞുമറ്റാ

ചാരമെന്തു പറയുന്നതു പൗരജനം? 

എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു മന്നവ! 

മറ്റൊന്നില്ല ദോഷമായിട്ടു ചൊല്‍വാന്‍.

ഇതുകേട്ടയുടന്‍ രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്‍പ്പിച്ചു. അവര്‍ മൂവരുംവന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.