Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെക്കുറിച്ചുള്ള നാട്ടുവാര്‍ത്തകള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 7, 2019, 03:35 am IST
in Samskriti

ദേവിയെ രഘുനാഥന്‍ അപവാദം ഭയന്ന് ഉപേക്ഷിച്ചിരിക്കുന്നു. മാതാവേ. ഞാനിതില്‍ നിരപരാധിയാണ്. ദേവി വാല്മീകിയുടെ ആശ്രമത്തിലേക്കുപോകുക. എന്നു പറഞ്ഞു. ലക്ഷ്മണന്‍ വേഗം അയോദ്ധ്യയിലേക്കു മടങ്ങിപ്പോയി. ദുഃഖിതയായ സീത കരയാന്‍ തുടങ്ങി. വാല്മീകിയുടെ ശിഷ്യന്മാരില്‍ നിന്നും ഈ വാര്‍ത്തകേട്ട് ദിവ്യദൃഷ്ടികൊണ്ട് എല്ലാം അറിഞ്ഞ മഹര്‍ഷി ഇത് രാമപത്‌നിയായ ലക്ഷ്മീദേവിയാണെന്ന് ആശ്രമമാതാക്കളോടു പറഞ്ഞു. അവര്‍ സീതയെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോയി നന്നായി പൂജിക്കുകയും പരിചരിക്കുകയും ചെയ്തു. ഇതോടെ മൂലഗ്രന്ഥത്തില്‍ നാലാം സര്‍ഗ്ഗം അവസാനിക്കുന്നു. 

   ഉത്തരരാമായണം മൂന്നാമധ്യായത്തില്‍ ശ്രീരാമന്‍ സീതയോടൊത്ത് സുഖമായി വസിക്കുമ്പോള്‍ സീതക്കു ഗര്‍ഭമുണ്ടായി. ഒരു ദിവസം രാമന്‍ സീതയോടു ചോദിക്കുന്നു.‘നീ ഗര്‍ഭിണിയാണല്ലോ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകളുടെ ആഗ്രഹം എന്തായാലും അതു സാധിച്ചുകൊടുക്കണം. നിനക്ക് എന്താണ് ആഗ്രഹമുള്ളതെന്ന് എന്നോടു പറയുക.’അതുകേട്ട് സീത പറഞ്ഞു. പണ്ട് നാം വനവാസത്തിനുപോയപ്പോള്‍ ഓരോരോ ആശ്രമത്തില്‍ ചെന്ന് മുനിമാരുടെ പത്‌നിമാരുമായി സൈ്വരമായി വസിച്ചല്ലോ. അതുപോലെ ആശ്രമങ്ങള്‍ കാണാനും അവരോടൊത്ത് അല്പനാള്‍ താമസിക്കണമെന്നും എനിക്കാഗ്രഹമുണ്ട്.’എന്നാല്‍ സൗമിത്രിയേയും കൂട്ടി നാളെത്തന്നെ പോകാന്‍ ഏര്‍പ്പാടുചെയ്യാം. എന്ന് രാമന്‍ വാക്കുകൊടുത്തു. 

അന്നാണ് ചാരന്മാരായ വിജയനും മധുമത്തനും നാട്ടുവിശേഷങ്ങളുമായി ശ്രീരാമനെ കാണാന്‍ എത്തിയത്. നാട്ടില്‍ തന്നെപ്പറ്റിയും സീതയെപ്പറ്റിയും അനുജന്മാരെപ്പറ്റിയും എന്തൊക്കെയാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അവര്‍ ശ്രീരാമന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്താന്‍ തുടങ്ങി. ഗുണങ്ങള്‍ ഉള്ളവര്‍ക്കു ദോഷങ്ങളും ഉണ്ടാകും. അതാണ് തനിക്കറിയേണ്ടതെന്ന് ശ്രീരാമന്‍ അവരോടു പറഞ്ഞു. അതുകേട്ട് വിജയന്‍ ഇങ്ങനെ പറഞ്ഞു.

അച്യുതനോടു സമമായ 

രാഘവന്‍ പുനരിച്ചെയ്ത 

കര്‍മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?

ന്യായമില്ലാതെ ദശകണ്ഠനാം 

നിശാചരന്‍ മായയുമേറ്റമുള്ളോന്‍ 

കട്ടുകൊണ്ടങ്ങുപോയി 

ലങ്കയില്‍ പലകാലം 

വച്ചിരുന്നവള്‍തന്നെശ്ശങ്കകൂടാതെ 

പരിഗ്രഹിച്ചതെന്തുരാമന്‍? 

രാജാവു കല്പിച്ചതു കാര്യ

മെന്നൊഴിഞ്ഞുമറ്റാ

ചാരമെന്തു പറയുന്നതു പൗരജനം? 

എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു മന്നവ! 

മറ്റൊന്നില്ല ദോഷമായിട്ടു ചൊല്‍വാന്‍.

ഇതുകേട്ടയുടന്‍ രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്‍പ്പിച്ചു. അവര്‍ മൂവരുംവന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.