Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെ പരിത്യജിച്ച രാമന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 6, 2019, 05:27 am IST
in Samskriti

സീതാപരിത്യാഗം ശ്രീരാമനും സീതയും കൂടിയാലോചിച്ച് മുന്‍കൂര്‍ തീരുമാനിച്ചുവെന്നാണ് മൂലത്തില്‍ കാണുന്നത്. (സര്‍ഗ്ഗം-4-ശ്ലോ. 34 മൂ 44) മൂന്നുലോകങ്ങളും ആരുടെ ചരണാരവിന്ദങ്ങളെ വന്ദിക്കുന്നുവോ ആ രാമന്‍ ഏകപത്‌നീ വ്രതത്തോടെ സീതാദേവിയോടൊപ്പം പതിനായിരം വര്‍ഷം ഭൂഭാരം ചെയ്തു. ഒരു ദിവസം സീതയും ശ്രീരാമനും ക്രീഡാവനത്തില്‍ സൈ്വരമായിരിക്കുമ്പോള്‍ ദേവി മെല്ലെശ്രീരാമപാദങ്ങള്‍ തന്റെ മടിയില്‍ എടുത്തുവച്ച് തടവിക്കൊണ്ടിരുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു,

ദേവദേവ ജഗന്നാഥ, 

പരമാത്മന്‍ സനാതന

ചിദാനന്ദാദിമധ്യാന്തരഹിതാ

ശേഷകാരണ

ദേവദേവാഃ സമാസ്യാദ്യ 

മാമേകാന്തേളബ്രുവന്‍ വചഃ

ബഹുശോളര്‍ത്ഥയമാനാസ്‌തേ

വൈകുണ്ഠാഗമനം പ്രതി. 

ഹേ ദേവാദിദേവ, ഹേ സനാതന, പരമാത്മന്‍! ഹേ ചിദാനന്ദ രൂപന്‍, ആദിമധ്യാന്തരഹിതനും സകലത്തിനും കാരണക്കാരനുമായ ദേവ, ദേവന്മാര്‍ ഏകാന്തമായി എന്നെ സമീപിച്ച് ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു. നമ്മുടെ വൈകുണ്ഠയാത്രയെക്കുറിച്ചാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്.’അവര്‍ പറഞ്ഞു:ഹേ ദേവീ ഞങ്ങളുടെ നാഥനായ ഭഗവാന്‍ ഇപ്പോള്‍ ഞങ്ങളെയും വൈകുണ്ഠത്തെയും ഉപേക്ഷിച്ചിട്ട് ദേവിയുമൊത്ത് ഇവിടെ സുഖമായി വസിക്കുന്നു. ദേവി ആദ്യം വൈകുണ്ഠത്തിലേക്കുപോകുകയാണെങ്കില്‍ രഘുനാഥന്‍ പിന്നാലെ വന്ന് ഞങ്ങളെ സനാഥരാക്കും.” അവര്‍ പറഞ്ഞകാര്യം അങ്ങയോടിപ്പോള്‍ ഞാന്‍ പറയുന്നു. ഹേ പ്രഭോ! എന്താണു വേണ്ടതെന്ന് അങ്ങുതന്നെ നിശ്ചയിക്കണം. ഇതുകേട്ട് ശ്രീരാമന്‍ അല്പനേരം ചിന്താകുലനായിരുന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഹേ ദേവി, ദേവി പറഞ്ഞതൊക്കെ സത്യംതന്നെ. ഞാനും ഇക്കാര്യം ചിന്തിച്ചു. അതിനൊരുപായം ഞാന്‍ കണ്ടിട്ടുണ്ട്. ദേവി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ലോകാപവാദം എന്ന വ്യാജേന ഞാന്‍ ദേവിയെ വാല്‍മീകിയുടെ ആശ്രമത്തിനടുത്ത് കാട്ടില്‍ ഉപേക്ഷിക്കും. അവിടെവച്ച് ദേവി രണ്ടു പുത്രന്മാരെ പ്രസവിക്കും. അതിനുശേഷം എന്റെ സമീപം വരും. ലോകര്‍ക്കുബോധ്യം വരാന്‍ വീണ്ടും അഗ്നിപ്രവേശം ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ ദേവി ഭൂമി പിളര്‍ന്ന് മടങ്ങിപ്പോകണം. പിന്നാലെ ഞാനും വൈകുണ്ഠത്തില്‍ എത്തിച്ചേരും.’രണ്ടുപേരും ചേര്‍ന്ന് ഇപ്രകാരം തീരുമാനിച്ചശേഷം ശ്രീരാമന്‍ പതിവുപോലെ മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങളില്‍ മുഴുകി. ഏതാനുംനാള്‍ കഴിഞ്ഞ് ഒരുദിവസം രാജാവ് തന്റെ ചാരന്മാരെ വിളിച്ചുവരുത്തി. അതില്‍ മുഖ്യനായ വിജയനോടു ചോദിച്ചു. വിജയാ, എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും സഹോദരന്മാരെപ്പറ്റിയും നഗരവാസികളുടെ അഭിപ്രായം എന്താണ്? നീ ഭയപ്പെടാതെ സത്യം എന്നോടു പറയുക.’അതുകേട്ട് വിജയന്‍ പറഞ്ഞു. ആത്മജ്ഞാനിയായ രാജാവ് വളരെ ദുഷ്‌കരമായ കാര്യം ചെയ്തിരിക്കുന്നു. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്തു. എന്നാല്‍ തന്റെ കൂടെ താമസിപ്പിക്കുന്നത് ശരിയല്ലയെന്നാണ് ബഹുജനാഭിപ്രായം. സീതക്ക് ചാരിത്രഭംഗം ഉണ്ടായിട്ടെന്ന് എങ്ങനെ ഉറപ്പായി വിശ്വസിക്കും? ഇനി ഞങ്ങളുടെ പത്‌നിമാര്‍ ദുഷ്‌ചെയ്തികള്‍ നടത്തിയാലും രാജാവിനെ അനുകരിക്കണോ? എന്നവര്‍ ചോദിക്കുന്നു. ഇതുകേട്ട് രാജാവ് വിശ്വസ്തരായ ചിലരോട് അഭിപ്രായം ചോദിച്ചു. അവരും വിജയന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ചുവരുത്തി. ഇങ്ങനെ പറഞ്ഞു. ലക്ഷ്മണാ സീതകാരണം എനിക്കു വളരെയേറെ പഴികേള്‍ക്കേണ്ടി വരുന്നു. നീ നാളെ രാവിലെ സീതയെ രഥത്തിലേറ്റി വാല്മീകിമുനിയുടെ ആശ്രമത്തിനടുത്തു കൊണ്ടു വിട്ടിട്ടുപോരണം. നീ ഇതിന് എതിരു പറയുകയാണെങ്കില്‍ ഞാന്‍ മരിച്ചതായി കരുതുക. ഭയന്നുപോയ ലക്ഷ്മണന്‍  രാമാജ്ഞപ്രകാരം അടുത്തദിവസം രാവിലെ സീതയെ രഥത്തില്‍ കയറ്റി വാല്മീകിയുടെ ആശ്രമത്തിനടുത്ത് വനത്തില്‍ കൊണ്ടുവിട്ടു. ‘

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.