Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെ പരിത്യജിച്ച രാമന്‍

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 6, 2019, 05:27 am IST
inSamskriti

സീതാപരിത്യാഗം ശ്രീരാമനും സീതയും കൂടിയാലോചിച്ച് മുന്‍കൂര്‍ തീരുമാനിച്ചുവെന്നാണ് മൂലത്തില്‍ കാണുന്നത്. (സര്‍ഗ്ഗം-4-ശ്ലോ. 34 മൂ 44) മൂന്നുലോകങ്ങളും ആരുടെ ചരണാരവിന്ദങ്ങളെ വന്ദിക്കുന്നുവോ ആ രാമന്‍ ഏകപത്‌നീ വ്രതത്തോടെ സീതാദേവിയോടൊപ്പം പതിനായിരം വര്‍ഷം ഭൂഭാരം ചെയ്തു. ഒരു ദിവസം സീതയും ശ്രീരാമനും ക്രീഡാവനത്തില്‍ സൈ്വരമായിരിക്കുമ്പോള്‍ ദേവി മെല്ലെശ്രീരാമപാദങ്ങള്‍ തന്റെ മടിയില്‍ എടുത്തുവച്ച് തടവിക്കൊണ്ടിരുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു,

ദേവദേവ ജഗന്നാഥ, 

പരമാത്മന്‍ സനാതന

ചിദാനന്ദാദിമധ്യാന്തരഹിതാ

ശേഷകാരണ

ദേവദേവാഃ സമാസ്യാദ്യ 

മാമേകാന്തേളബ്രുവന്‍ വചഃ

ബഹുശോളര്‍ത്ഥയമാനാസ്‌തേ

വൈകുണ്ഠാഗമനം പ്രതി. 

ഹേ ദേവാദിദേവ, ഹേ സനാതന, പരമാത്മന്‍! ഹേ ചിദാനന്ദ രൂപന്‍, ആദിമധ്യാന്തരഹിതനും സകലത്തിനും കാരണക്കാരനുമായ ദേവ, ദേവന്മാര്‍ ഏകാന്തമായി എന്നെ സമീപിച്ച് ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു. നമ്മുടെ വൈകുണ്ഠയാത്രയെക്കുറിച്ചാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്.’അവര്‍ പറഞ്ഞു:ഹേ ദേവീ ഞങ്ങളുടെ നാഥനായ ഭഗവാന്‍ ഇപ്പോള്‍ ഞങ്ങളെയും വൈകുണ്ഠത്തെയും ഉപേക്ഷിച്ചിട്ട് ദേവിയുമൊത്ത് ഇവിടെ സുഖമായി വസിക്കുന്നു. ദേവി ആദ്യം വൈകുണ്ഠത്തിലേക്കുപോകുകയാണെങ്കില്‍ രഘുനാഥന്‍ പിന്നാലെ വന്ന് ഞങ്ങളെ സനാഥരാക്കും.” അവര്‍ പറഞ്ഞകാര്യം അങ്ങയോടിപ്പോള്‍ ഞാന്‍ പറയുന്നു. ഹേ പ്രഭോ! എന്താണു വേണ്ടതെന്ന് അങ്ങുതന്നെ നിശ്ചയിക്കണം. ഇതുകേട്ട് ശ്രീരാമന്‍ അല്പനേരം ചിന്താകുലനായിരുന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഹേ ദേവി, ദേവി പറഞ്ഞതൊക്കെ സത്യംതന്നെ. ഞാനും ഇക്കാര്യം ചിന്തിച്ചു. അതിനൊരുപായം ഞാന്‍ കണ്ടിട്ടുണ്ട്. ദേവി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ലോകാപവാദം എന്ന വ്യാജേന ഞാന്‍ ദേവിയെ വാല്‍മീകിയുടെ ആശ്രമത്തിനടുത്ത് കാട്ടില്‍ ഉപേക്ഷിക്കും. അവിടെവച്ച് ദേവി രണ്ടു പുത്രന്മാരെ പ്രസവിക്കും. അതിനുശേഷം എന്റെ സമീപം വരും. ലോകര്‍ക്കുബോധ്യം വരാന്‍ വീണ്ടും അഗ്നിപ്രവേശം ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ ദേവി ഭൂമി പിളര്‍ന്ന് മടങ്ങിപ്പോകണം. പിന്നാലെ ഞാനും വൈകുണ്ഠത്തില്‍ എത്തിച്ചേരും.’രണ്ടുപേരും ചേര്‍ന്ന് ഇപ്രകാരം തീരുമാനിച്ചശേഷം ശ്രീരാമന്‍ പതിവുപോലെ മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങളില്‍ മുഴുകി. ഏതാനുംനാള്‍ കഴിഞ്ഞ് ഒരുദിവസം രാജാവ് തന്റെ ചാരന്മാരെ വിളിച്ചുവരുത്തി. അതില്‍ മുഖ്യനായ വിജയനോടു ചോദിച്ചു. വിജയാ, എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും സഹോദരന്മാരെപ്പറ്റിയും നഗരവാസികളുടെ അഭിപ്രായം എന്താണ്? നീ ഭയപ്പെടാതെ സത്യം എന്നോടു പറയുക.’അതുകേട്ട് വിജയന്‍ പറഞ്ഞു. ആത്മജ്ഞാനിയായ രാജാവ് വളരെ ദുഷ്‌കരമായ കാര്യം ചെയ്തിരിക്കുന്നു. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്തു. എന്നാല്‍ തന്റെ കൂടെ താമസിപ്പിക്കുന്നത് ശരിയല്ലയെന്നാണ് ബഹുജനാഭിപ്രായം. സീതക്ക് ചാരിത്രഭംഗം ഉണ്ടായിട്ടെന്ന് എങ്ങനെ ഉറപ്പായി വിശ്വസിക്കും? ഇനി ഞങ്ങളുടെ പത്‌നിമാര്‍ ദുഷ്‌ചെയ്തികള്‍ നടത്തിയാലും രാജാവിനെ അനുകരിക്കണോ? എന്നവര്‍ ചോദിക്കുന്നു. ഇതുകേട്ട് രാജാവ് വിശ്വസ്തരായ ചിലരോട് അഭിപ്രായം ചോദിച്ചു. അവരും വിജയന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ചുവരുത്തി. ഇങ്ങനെ പറഞ്ഞു. ലക്ഷ്മണാ സീതകാരണം എനിക്കു വളരെയേറെ പഴികേള്‍ക്കേണ്ടി വരുന്നു. നീ നാളെ രാവിലെ സീതയെ രഥത്തിലേറ്റി വാല്മീകിമുനിയുടെ ആശ്രമത്തിനടുത്തു കൊണ്ടു വിട്ടിട്ടുപോരണം. നീ ഇതിന് എതിരു പറയുകയാണെങ്കില്‍ ഞാന്‍ മരിച്ചതായി കരുതുക. ഭയന്നുപോയ ലക്ഷ്മണന്‍  രാമാജ്ഞപ്രകാരം അടുത്തദിവസം രാവിലെ സീതയെ രഥത്തില്‍ കയറ്റി വാല്മീകിയുടെ ആശ്രമത്തിനടുത്ത് വനത്തില്‍ കൊണ്ടുവിട്ടു. ‘

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

Kerala

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

Kerala

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം
Kerala

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.