Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരാധന്റെ ശാപമോക്ഷം

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Aug 2, 2019, 05:14 am IST
inSamskriti

ഒരു ദിവസം പരമേശ്വരന്‍ പാര്‍വതീദേവിയോട് രാമനെ കുറിച്ച് വൃത്താന്തങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. രാമന്‍ സീതാസമേതനായി അത്രിതാപസാശ്രമത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് രാമന്‍ അത്രിമുനിയെ നമസ്‌കരിച്ച് യാത്രയ്‌ക്കൊരുങ്ങുന്നു. ഞങ്ങള്‍ക്ക് മുനികള്‍ ധാരാളമായി താമസിക്കുന്ന ദണ്ഡകാരണ്യത്തിലേയ്‌ക്ക് തടസ്സമില്ലാതെ പോകാന്‍ അങ്ങ് അനുഗ്രഹിക്കണമെന്നും വഴികാണിക്കാനായി അങ്ങയുടെ ശിഷ്യരിലൊരാളെ അയച്ചുതരണമെന്നും പറഞ്ഞു. 

നേരുള്ള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-

താരുള്ളഹോ തവ നേര്‍വഴി കാട്ടീടുവാന്‍!

എങ്കിലും ജഗദനുകാരിയാം നിനക്കൊരു

സങ്കടം വേണ്ടാ വഴികാട്ടീടും ശിഷ്യരെല്ലാം

എന്ന് അത്രി മുനിയുടെ അനുഗ്രഹ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് യാത്ര പുറപ്പെട്ടു. നടന്നുനടന്ന് ഗംഗാനദിക്കരയിലെത്തി. രാമന്റെ ആവശ്യമനുസരിച്ച് അവര്‍ തോണി ഏര്‍പ്പാടു ചെയ്തുകൊടുത്തു. അവരോട് തിരിച്ചുപോകാനും അത്രിമുനിയോട് വിവരങ്ങളെല്ലാം അറിയിക്കാനും പറഞ്ഞു. 

മഹാരണ്യത്തില്‍ പ്രവേശിച്ച അവര്‍ ചീവീടുകളുടെ ശബ്ദം അസഹ്യമാംവിധം മുഴങ്ങുന്നതു കേള്‍ക്കുന്നു. വനത്തിലെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയിട്ട്, ചുറ്റുപാടും ശ്രദ്ധിക്കണമെന്നും അമ്പും വില്ലും കുലയ്‌ക്കാന്‍ പാകത്തില്‍ തയ്യാറായി നില്‍ക്കണമെന്നും ലക്ഷ്മണനോട് പറഞ്ഞു. 

കുറച്ചു ദൂരം (ഒരു യോജന) നടന്നപ്പോള്‍ ധാരാളം നീലത്താമര നിറഞ്ഞുനില്‍ക്കുന്ന താമരപ്പൊയ്‌കയെ കണ്ടു. അതില്‍നിന്നും ശുദ്ധമായ ജലം വേണ്ടുവോളം കുടിച്ച് വൃക്ഷത്തണലില്‍ വിശ്രമിക്കുകയായുന്നു മൂന്നുപേരും. അന്നേരം വൃക്ഷങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ട്, ഭീകരമായ ഒരു രൂപം പച്ചമാംസവും ഭക്ഷിച്ചുകൊണ്ട് ഉച്ചത്തില്‍ അലറിക്കൊണ്ട് അവരുടെ നേര്‍ക്കടുത്തു. ഉടന്‍തന്നെ അതിനുനേരെ ചാപബാണങ്ങള്‍ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും സീതയോട് പേടിക്കാതിരിക്കാന്‍ പറയുകയും ചെയ്തു. ദുഷ്ടജന്തുക്കളധികമുള്ള ഈ വനത്തില്‍ മനോഹരിയായ നാരിയോടുകൂടി നിങ്ങളെന്തിനു വന്നു? എന്ന് ആ രൂപം അവരോടു ചോദിച്ചു. രാമന്‍ മൂവരെയും പരിചയപ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു. 

അപ്പോള്‍, ‘ഞാന്‍ ശക്തനായ വിരാധനാണെന്ന് നിനക്കറിഞ്ഞുകൂടെ? എന്നെ ഭയപ്പെട്ട് ആരുംതന്നെ  ഇവിടെ തങ്ങാറില്ല. അതിനാല്‍ നിങ്ങള്‍ക്ക് ജീവിക്കാനാഗ്രഹമുണ്ടെങ്കില്‍ അംഗനാരത്‌നത്തെയും ആയുധങ്ങളും വെടിഞ്ഞ് എവിടെയെങ്കിലും ഓടിപ്പോകാം. അല്ലെങ്കില്‍ ഞാന്‍ വിശപ്പടക്കുന്നതായിരിക്കും’ എന്നു പറഞ്ഞ് രാമന്റെ നേരെ ചാടിയടുത്തു. പിന്നെ ഒന്നും ചിന്തിച്ചില്ല, ഉടനെ രാമന്‍ അമ്പുകളെടുത്ത് അവന്റെ കൈകള്‍ രണ്ടും അരിഞ്ഞു വീഴ്‌ത്തി. വീണ്ടും പാഞ്ഞെടുത്തപ്പോള്‍ പാദങ്ങളും, വര്‍ദ്ധിച്ച ക്രോധത്തോടെ വീണ്ടും അടുത്തപ്പോള്‍ തലതന്നെ വേര്‍പെടുത്തി. വിരാധന്റെ അഹങ്കാരത്തിനു ശമനം വരുത്തി. 

അപ്പോള്‍ വിരാധനില്‍നിന്നും ഒരു ധന്യരൂപം പുറത്തു വരികയും ശ്രീരാമനെ സ്തുതിക്കുകയും ചെയ്തു. അങ്ങനെ വിരാധന്‍ മോക്ഷം പ്രാപിച്ച് ആനന്ദിക്കുന്നു. 

രാമനെ ഭക്തിപൂര്‍വ്വം നിരന്തരം ഭജിച്ചാല്‍ രാമപദം (മോക്ഷം) പ്രാപിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.