Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരാധന്റെ ശാപമോക്ഷം

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Aug 2, 2019, 05:14 am IST
in Samskriti

ഒരു ദിവസം പരമേശ്വരന്‍ പാര്‍വതീദേവിയോട് രാമനെ കുറിച്ച് വൃത്താന്തങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. രാമന്‍ സീതാസമേതനായി അത്രിതാപസാശ്രമത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് രാമന്‍ അത്രിമുനിയെ നമസ്‌കരിച്ച് യാത്രയ്‌ക്കൊരുങ്ങുന്നു. ഞങ്ങള്‍ക്ക് മുനികള്‍ ധാരാളമായി താമസിക്കുന്ന ദണ്ഡകാരണ്യത്തിലേയ്‌ക്ക് തടസ്സമില്ലാതെ പോകാന്‍ അങ്ങ് അനുഗ്രഹിക്കണമെന്നും വഴികാണിക്കാനായി അങ്ങയുടെ ശിഷ്യരിലൊരാളെ അയച്ചുതരണമെന്നും പറഞ്ഞു. 

നേരുള്ള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-

താരുള്ളഹോ തവ നേര്‍വഴി കാട്ടീടുവാന്‍!

എങ്കിലും ജഗദനുകാരിയാം നിനക്കൊരു

സങ്കടം വേണ്ടാ വഴികാട്ടീടും ശിഷ്യരെല്ലാം

എന്ന് അത്രി മുനിയുടെ അനുഗ്രഹ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് യാത്ര പുറപ്പെട്ടു. നടന്നുനടന്ന് ഗംഗാനദിക്കരയിലെത്തി. രാമന്റെ ആവശ്യമനുസരിച്ച് അവര്‍ തോണി ഏര്‍പ്പാടു ചെയ്തുകൊടുത്തു. അവരോട് തിരിച്ചുപോകാനും അത്രിമുനിയോട് വിവരങ്ങളെല്ലാം അറിയിക്കാനും പറഞ്ഞു. 

മഹാരണ്യത്തില്‍ പ്രവേശിച്ച അവര്‍ ചീവീടുകളുടെ ശബ്ദം അസഹ്യമാംവിധം മുഴങ്ങുന്നതു കേള്‍ക്കുന്നു. വനത്തിലെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയിട്ട്, ചുറ്റുപാടും ശ്രദ്ധിക്കണമെന്നും അമ്പും വില്ലും കുലയ്‌ക്കാന്‍ പാകത്തില്‍ തയ്യാറായി നില്‍ക്കണമെന്നും ലക്ഷ്മണനോട് പറഞ്ഞു. 

കുറച്ചു ദൂരം (ഒരു യോജന) നടന്നപ്പോള്‍ ധാരാളം നീലത്താമര നിറഞ്ഞുനില്‍ക്കുന്ന താമരപ്പൊയ്‌കയെ കണ്ടു. അതില്‍നിന്നും ശുദ്ധമായ ജലം വേണ്ടുവോളം കുടിച്ച് വൃക്ഷത്തണലില്‍ വിശ്രമിക്കുകയായുന്നു മൂന്നുപേരും. അന്നേരം വൃക്ഷങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ട്, ഭീകരമായ ഒരു രൂപം പച്ചമാംസവും ഭക്ഷിച്ചുകൊണ്ട് ഉച്ചത്തില്‍ അലറിക്കൊണ്ട് അവരുടെ നേര്‍ക്കടുത്തു. ഉടന്‍തന്നെ അതിനുനേരെ ചാപബാണങ്ങള്‍ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും സീതയോട് പേടിക്കാതിരിക്കാന്‍ പറയുകയും ചെയ്തു. ദുഷ്ടജന്തുക്കളധികമുള്ള ഈ വനത്തില്‍ മനോഹരിയായ നാരിയോടുകൂടി നിങ്ങളെന്തിനു വന്നു? എന്ന് ആ രൂപം അവരോടു ചോദിച്ചു. രാമന്‍ മൂവരെയും പരിചയപ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു. 

അപ്പോള്‍, ‘ഞാന്‍ ശക്തനായ വിരാധനാണെന്ന് നിനക്കറിഞ്ഞുകൂടെ? എന്നെ ഭയപ്പെട്ട് ആരുംതന്നെ  ഇവിടെ തങ്ങാറില്ല. അതിനാല്‍ നിങ്ങള്‍ക്ക് ജീവിക്കാനാഗ്രഹമുണ്ടെങ്കില്‍ അംഗനാരത്‌നത്തെയും ആയുധങ്ങളും വെടിഞ്ഞ് എവിടെയെങ്കിലും ഓടിപ്പോകാം. അല്ലെങ്കില്‍ ഞാന്‍ വിശപ്പടക്കുന്നതായിരിക്കും’ എന്നു പറഞ്ഞ് രാമന്റെ നേരെ ചാടിയടുത്തു. പിന്നെ ഒന്നും ചിന്തിച്ചില്ല, ഉടനെ രാമന്‍ അമ്പുകളെടുത്ത് അവന്റെ കൈകള്‍ രണ്ടും അരിഞ്ഞു വീഴ്‌ത്തി. വീണ്ടും പാഞ്ഞെടുത്തപ്പോള്‍ പാദങ്ങളും, വര്‍ദ്ധിച്ച ക്രോധത്തോടെ വീണ്ടും അടുത്തപ്പോള്‍ തലതന്നെ വേര്‍പെടുത്തി. വിരാധന്റെ അഹങ്കാരത്തിനു ശമനം വരുത്തി. 

അപ്പോള്‍ വിരാധനില്‍നിന്നും ഒരു ധന്യരൂപം പുറത്തു വരികയും ശ്രീരാമനെ സ്തുതിക്കുകയും ചെയ്തു. അങ്ങനെ വിരാധന്‍ മോക്ഷം പ്രാപിച്ച് ആനന്ദിക്കുന്നു. 

രാമനെ ഭക്തിപൂര്‍വ്വം നിരന്തരം ഭജിച്ചാല്‍ രാമപദം (മോക്ഷം) പ്രാപിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.