Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മുദ്രാലോണ്‍ അടക്കം പ്രധാനമന്ത്രി പലതും പറയും, അതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല’; വെല്ലുവിളിയുമായി മലപ്പുറത്തെ ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 05:32 pm IST
in Kerala

മലപ്പുറം :  രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട മുദ്രാ വായ്‌പ്പയ്‌ക്കെത്തിയ അപേക്ഷകനെ അധിക്ഷേപിച്ച് ഫെഡറല്‍ ബാങ്ക്. ചെറുകിട വ്യവസായം ആരംഭിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ചാ നേതാവ് കൂടിയായ യുവാവിനെ മലപ്പുറത്തെ ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജരാണ് അപമര്യാദയായി പെരുമാറിയത്. 

ബാങ്കില്‍ കറന്റ് അക്കൗണ്ട് ഉടമയായിട്ടും ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും വായ്‌പ്പ നല്‍കാത്തത് സംബന്ധിച്ച് ചോദിക്കാനെത്തിയ്‌പ്പോഴാണ് മാനേജര്‍ അപേക്ഷ നിരസിച്ചത്. എട്ടുമാസത്തോളമായി യുവാവിനെ വായ്‌പ്പയ്‌ക്കെന്ന പേരില്‍ ബാങ്ക് അധികൃതര്‍ നടത്തിച്ചെന്നും ആരോപണം ഉണ്ട്. 

വായ്‌പ പ്രതീക്ഷിച്ച് സംരംഭം തുടങ്ങിയ യുവാവ് കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്ന് അറിയിച്ചിട്ടും മാനേജര്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പെരുമാറിയത്. അതേസമയം ഈടോ, പണയമോ നല്‍കുകയാണെങ്കില്‍ വായ്‌പ അനുവദിച്ച് നല്‍കാമെന്നും മാനേജര്‍ മറുപടി നല്‍കുകയായിരുന്നു. 

കൂടാതെ ജനങ്ങള്‍ക്കായി പ്രധാനമന്ത്രി പലതും പ്രഖ്യാപിക്കും. അതൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രധാനമന്ത്രി അനുശാസിക്കുന്നത് പോലുള്ള വായ്‌പകളൊന്നും ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി അങ്ങിനെ പലതും പറയും, അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നുപറഞ്ഞ് അപേക്ഷകനെ അധിക്ഷേപിക്കുകയായിരുന്നു. 

ഇതിനെ തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റീജ്യണല്‍ മാനേജരെ ഉപരോധിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. സംഭവം വിവാദമാതോടെ ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥലതെത്തുകയും വായ്‌പ വേണമെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് അറിയിച്ച് ഉന്നതാധികാരി തലയൂരാന്‍ ശ്രമിക്കുകയായിരിന്നു. 

അമ്പതിനായിരം മുതല്‍ 10 ലക്ഷം രൂപ വരെ മുദ്രാ വായ്‌പയായി ചെറുകിട നിക്ഷേപകര്‍ക്ക് ഈടില്ലാതെ നല്‍കാമെന്നതാണ് മുദ്രാ പദ്ധതി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.