Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് എതിരായ കന്യാസ്ത്രീകളുടെ സമരവും മുത്തലാഖ് ബില്ലും ഒന്നും പുരോഗമനമല്ല; ഗുരുദേവനും അയ്യങ്കാളിയുമല്ല മറിച്ച് ബിന്ദുവും കനക ദുര്‍ഗയും ആധുനിക നവോത്ഥാന നായകര്‍; മാര്‍ അത്തനേഷ്യസ് കോളേജ് മാഗസിനില്‍ അടിമുടി ഹിന്ദു വിരുദ്ധത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 03:04 pm IST
in Kerala

തിരുവനന്തപുരം: ക്രൈസ്തവ മാനെജ്‌മെന്റിന്റെ കീഴിലുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ മാഗസിന് സ്ത്രീസമത്വത്തിന്റെയും നവോത്ഥാനത്തിന്റേയും പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ മാത്രം താറാടിക്കുക എന്ന ലക്ഷ്യമെന്ന് വ്യക്തമായി. ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തിയ സംഭവങ്ങളെ കോര്‍ത്തിണക്കി അവയ്‌ക്കു പിന്തുണ അര്‍പ്പിച്ചാണ് മാഗസിനിലെ ലേഖനങ്ങള്‍. ഹിന്ദു സ്ത്രീകളേയും പൂജാരിമാരേയും അധിക്ഷേപിച്ച മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ശബരിമല വിഷയത്തില്‍ നവോത്ഥാനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും പേരില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് മാഗസിനിലെ ലേഖനങ്ങള്‍. എന്നാല്‍, ബലാത്സസംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍, ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരം, മുസ്ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്ന മുത്തലാഖ് ബില്‍ എന്നിവയെ സംബന്ധിച്ച ഒന്നും ‘ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലില്ല. 

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡനക്കേസില്‍ നടപടിക്കായി ഒരു മാസത്തോളമാണ് ഹൈക്കോടതി പരിസരത്തു മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ ഒളിച്ചു കളിച്ച പിണറായി സര്‍ക്കാര്‍ ഈ കന്യാസ്ത്രീകളുടെ സമരത്തിനു മുന്നില്‍ പിന്നീട് മുട്ടുമടക്കുകയും ബിഷപ്പിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനായി രംഗത്തെത്തിയത്. ഇതു വലിയ മാധ്യമശ്രദ്ധ നേടുകയും സ്ത്രീ സമൂഹത്തിന്റെ വിജയമായി വിലയിരുത്തുകയും ചെയ്തു. സമരം ചെയ്ത 5 കന്യാസ്ത്രീകളെ  പിന്നീട് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ സ്ഥലം മാറ്റിയെങ്കിലും ആരും നിര്‍ദേശം പാലിച്ചില്ല. സമര നേതാവ് സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍മാരായ ആന്‍സിറ്റ, ജോസഫിന്‍, ആല്‍ഫി, നീനറോസ് എന്നിവരെയും സ്ഥലംമാറ്റിയത്.  5 പേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണു മാറ്റിയത്. 

മുസ്ലിം സ്ത്രീകളുടെ സംരക്ഷണവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ലോക്‌സഭാ പാസാക്കിയ മുത്തലാഖ് ബില്‍. മുസ്ലിം പുരുഷന്മാര്‍ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് (മുത്തലാഖ് ) ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. നിയമം ലംഘിക്കുന്ന മൂന്നു വര്‍ഷം ജയില്‍ ശിക്ഷ എന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ. മുസ്ലിം മതവിഭാഗത്തിലെ സ്ത്രീകള്‍ കാലാകാലങ്ങളായി ആവശ്യപ്പെടുന്ന നിയമമാണ് ലോക്‌സഭ പാസാക്കിയത്. ഇതിനു സ്ത്രീവിഭാഗത്തിന്റെ വലിയ പിന്തുണയും ലഭിച്ചിരുന്നു.

മറ്റു മതവിഭാഗങ്ങളില്‍ ഉണ്ടായ ഈ സംഭവവികാസങ്ങളും പരാമര്‍ശിക്കാതെയാണു ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും മാഗസിന്‍ പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്‌ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍.  അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത്. ഇതിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.