Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ദേശീയ പാത വികസനത്തിന് ‘കുരിശായി’ കുരിശടികള്‍; കുറമ്പനാടത്തും കഞ്ഞിക്കുഴിയിലും കൈയേറ്റങ്ങള്‍; ഒത്താശചെയ്ത് മരാമത്ത് റവന്യു വകുപ്പുകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 3, 2019, 02:02 pm IST
in Local News

കോട്ടയം: ഏക്കര്‍ കണക്കിന് വനഭൂമി കയ്യേറിയുള്ള ‘കുരിശ് കൃഷി’ക്ക് സമാനമായി പൊതുമരാമത്ത് റോഡുകള്‍ക്ക് നടുവിലും കുരിശടികള്‍. വര്‍ഷങ്ങളായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ കുരിശടികള്‍ക്കെതിരെ ചെറു വിരലനക്കാന്‍ പോലും മരാമത്ത്, റവന്യു വകുപ്പുകള്‍ തയ്യാറല്ല. സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്നവരുടെ പിന്തുണയും ഈ കുരിശു കൃഷിക്ക് പിന്‍ബലമാണ്. 

ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ കുറമ്പനാടത്തിന് സമീപവും കോട്ടയം നഗരത്തില്‍ കഞ്ഞിക്കുഴി ജങ്ഷനിലും ഉള്ള കുരിശടികള്‍ റോഡ് കയ്യേറ്റത്തിന് ഉദാഹരണമാണ്. ആരാധനയില്ലാത്ത ഈ കുരിശടികള്‍ മാറ്റി റോഡ് വികസനം സാധ്യമാക്കാന്‍ സഭാ നേതൃത്വങ്ങളും തയ്യാറല്ല. കുറമ്പനാടത്തിന് സമീപം അസംപ്ഷന്‍ പള്ളിയുടെ കുരിശടി റോഡിന് ഒത്ത നടുവിലാണ്. ചൂരപ്പാടി പുളിയാങ്കുന്ന് റോഡും പൊങ്ങന്താനം റോഡും ചേരുന്ന ജങ്ഷന് നടുവിലാണ് കുരിശടി നില്‍ക്കുന്നത്. ആരാധനയില്ലാത്ത ഈ കുരിശടി റോഡിലെ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചാണ് നിലകൊള്ളുന്നത്. പാലമാറ്റം, മാമ്മൂട് ഭാഗത്തുനിന്നും വാകത്താനം വഴി കോട്ടയത്തേക്കുള്ള പ്രധാന പാതയാണിത്. നിരവധി ബസുകളും ഈ വഴി കടന്നുപോകുന്നുണ്ട്. വോട്ടുബാങ്ക് പ്രദേശമായതിനാല്‍ രാഷ്‌ട്രീയ നേതൃത്വവും കുരിശില്‍ തൊട്ടുകളിക്കാന്‍ മുതിരില്ല.

കോട്ടയം ടൗണില്‍ ഗതാഗതക്കുരുക്കിന്റെ സിരാകേന്ദ്രമാണ് കഞ്ഞിക്കുഴി. അഞ്ച് റോഡുകള്‍ വന്നുചേരുന്ന കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കൈവരിച്ചിട്ടില്ല. കുറുമ്പനാടത്തെ സമാനമായ സാഹചര്യമാണ് ഇവിടെയും നിലനില്‍ക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം പള്ളിയുമായി ബന്ധപ്പെട്ട കുരിശടി നില്‍ക്കുന്നത് കഞ്ഞിക്കുഴി കവലയ്‌ക്ക് നടുവിലാണ്. കഞ്ഞിക്കുഴിയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഈ കുരിശടി നീക്കം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍  ജില്ലാ ഭരണ നേതൃത്വവും സഭാ നേതൃത്വം തമ്മില്‍ നടന്നെങ്കിലും കൃത്യതയോടെയുള്ള പരിഹാരം രൂപപ്പെട്ടില്ല. അഞ്ച് റോഡുകള്‍ എത്തുന്ന കഞ്ഞിക്കുഴി കവലയില്‍ പറഞ്ഞറിയിക്കാനാവാത്ത ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്.

ജങ്ഷന്റെ വികസനത്തിനായി കുരിശടി മാറ്റാമെന്ന് സഭ പറഞ്ഞിരുന്നെങ്കിലും വികസന പദ്ധതി തയ്യാറാവുമ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ സഭ തയ്യാറാകില്ല. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍നിന്ന് എത്തുന്നവര്‍ക്ക് ആശ്വാസമായുള്ള റോഡ് വികസന പദ്ധതികളെല്ലാം കുരിശടിയില്‍ തട്ടി സ്തംഭിച്ച് നില്‍ക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.