Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുസ്ലീം സമൂഹത്തെ വിശ്വാസത്തിലെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും’; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മുസ്ലീം ബുദ്ധിജീവികള്‍; സഹകരണം വാഗ്ദാനം ചെയ്ത് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 04:29 pm IST
inIndia

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ മുസ്‌ളീം ബുദ്ധിജീവികള്‍. മുസ്‌ളീങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, നൈപുണ്യവികസനം, ആത്മവിശ്വാസം വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ മോദിക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും മോദിക്കയച്ച കത്തില്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു.

മെയ് 26ന് മോദി പാര്‍ലമെലന്റ് ഹാളില്‍ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും അങ്ങനെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നുമാണ് അന്ന് മോദി പ്രസംഗിച്ചത്. ഭരണഘടനയും നിയമവും അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും അവരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്യുന്നു. കത്തില്‍ അവര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍, താങ്കള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ന്യൂനപക്ഷങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി  മാറ്റുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും  ഈ രണ്ടു രംഗങ്ങളിലും മുസ്‌ളീങ്ങളുടെ പുരോഗതി അത്യാവശ്യമാണ്. കത്തില്‍ തുടരുന്നു.

ഹൈദരാബാദ് നാഷണല്‍ ലോ കോളേജ് വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ, മെസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫക്രൂദിന്‍ മുഹമ്മദ്, ജമായത്ത് ഉലമാ ഇ ഹിന്ദ് മേധാവികളായ മഹ്മൂദ് മദനി, നിയാസ് ഫറൂഖി  പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ പിഎ ഇനാംദാര്‍, കേന്ദ്ര ഹജ് കമ്മിറ്റി മുന്‍ചെയര്‍മാന്‍ ഖ്വാസിര്‍ ഷമീം, ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ചെയര്‍മാന്‍ കമല്‍ ഫറൂഖി, ജസ്റ്റിസ് സൊഹൈല്‍ എ സിദ്ദിഖി, ജസ്റ്റിസ് എസ്എസ് പാര്‍ക്കര്‍, ഷാബി അഹമ്മദ്, സച്ചാര്‍ കമ്മിറ്റിയംഗം എസ് സഫര്‍ മഹ്മൂദ്, ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ളാം  തുടങ്ങിയവരാണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.

പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയില്‍ എത്തിക്കാതെ അവരുടെ മുഴുവന്‍ ശേഷിയും വിനിയോഗിക്കാതെ താങ്കളുടെയും ദേശസ്‌നേഹികളായ ഓരോരുത്തരടെയും സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ആവില്ല. കത്ത് തുടരുന്നു. മുസ്‌ളീം സമൂഹത്തെ വിശ്വാസത്തിലെടുക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ സഹകരണവും ഞങ്ങള്‍  ഉറപ്പു നല്‍കുന്നു. അവര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.