Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം കോട്ടയില്‍ നിന്ന് ദേശീയതലത്തിലേക്ക്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 31, 2019, 03:25 am IST
in Vicharam

കണ്ണൂര്‍: സംഘാടനത്തിലെ  മികവും പ്രക്ഷോഭത്തിലെ തികവും കാരണം   കേരളത്തില്‍ നിന്നും ദേശീയതലത്തിലേക്ക് ഉയര്‍ന്ന ആദ്യ സംഘപരിവാര്‍ നേതാവാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത വി.മുരളീധരന്‍.

 അടിയന്തരാവസ്ഥയുടെ കരാളഘട്ടത്തില്‍, നന്നേ ചെറുപ്പത്തില്‍ത്തന്നെ പൊതു പ്രവര്‍ത്തകനായി.  1978ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായാണ്  മുരളീധരന്‍  സംഘടനാ ഭാരവാഹിത്വത്തിലേക്ക് കടന്നു വന്നത്. 

 കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും  എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും 11 വര്‍ഷം സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  സംഘാടന മികവ് കൊണ്ട് ദേശീയ ശ്രദ്ധ നേടി,  എബിവിപിയുടേയും വിവിധ സംഘടനകളുടേയും അഖിലേന്ത്യാ ഭാരവാഹിത്വത്തില്‍ എത്തി. 

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്  കേന്ദ്ര സര്‍ക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിലുളള നെഹ്‌റു യുവ കേന്ദ്രയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട അദ്ദേഹം, രാജ്യത്തുടനീളം യുവജനങ്ങളെ സംഘടിപ്പിക്കുകയും ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത്  ദേശീയതലത്തില്‍ ശ്രദ്ധ നേടി. 

 ഇതേ സമയത്ത് നാഷണല്‍ റീ കണ്‍സ്ട്രക്ഷന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 2000 ല്‍ നടന്ന, പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് സംഘടനാ മികവ് വിളിച്ചോതുന്നതായിരുന്നു. ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയ്‌മെന്റ് ജനറേഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്‍വീനര്‍ എന്ന നിലയിലും നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. മികച്ച വാഗ്മിയും ബഹുഭാഷാ പണ്ഡിതനും കൂടിയായ അദ്ദേഹം ദേശീയതലത്തിലടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

1996 സെപ്തംബര്‍ 17ന് പരുമല ദേവസ്വം ബോര്‍ഡ് കോളജിലെ എബിവിപി പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമല പമ്പയാറ്റില്‍ എസ്എഫ്‌ഐ സംഘം മുക്കി കൊലപ്പെടുത്തിയ സംഭവത്തിനെതിരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ വി.മുരളീധരന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ദേശീയതലത്തില്‍ത്തന്നെ സംഘടിപ്പിച്ചിരുന്നു.  

 സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന തലശ്ശേരിയ്‌ക്കടുത്ത് എരഞ്ഞോളി വാടിയില്‍ പീടികയ്‌ക്ക് സമീപമാണ് വി.മുരളീധരന്റെ തറവാട് വീട്. ആര്‍എസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് പോലും അക്കാലത്ത് ഭീഷണി നേരിട്ടിരുന്നു. 

വര്‍ഷങ്ങളോളം അദ്ദേഹത്തിന് സിപിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് സംഘാടകന മികവു കൊണ്ടും സംഘാദര്‍ശങ്ങളിലടിയുറച്ചു നിന്നു കൊണ്ടുളള സ്വത്വഃ സിദ്ധമായ ശൈലിയിലൂടേയുമാണ് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.