Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂ വ്യാജരേഖ നിര്‍മാണവും വില്‍പ്പനത്തട്ടിപ്പും; പ്രധാനി പിടിയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 11, 2019, 03:00 am IST
in Kerala

കൊച്ചി: റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന വ്യാജ ഇടപാടുകള്‍ പുറത്തുവരുന്നു. ഭൂമി ഇടപാടില്‍ കൃത്രിമം കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ നിര്‍മിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. ആലുവ കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലിവീട്ടില്‍ അബു എന്ന അബൂട്ടിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

ചൂര്‍ണിക്കരയില്‍ ദേശീയപാതയോരത്തെ 25 സെന്റ് തണ്ണീര്‍തട ഭൂമി സര്‍ക്കാര്‍ രേഖകളില്‍ കരഭൂമിയാക്കാന്‍ വ്യാജരേഖയുണ്ടാക്കിയ കേസിലാണ് ഇടനിലക്കാരനായ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലാത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അടിസ്ഥാന നികുതി രജിസ്റ്ററില്‍ കൃത്രിമം നടത്തി, അതിന് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ സീലും കത്തുമുണ്ടാക്കിയാണ് ഇടപാട് നടത്തിയത്. ഇതിന് വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായവും പങ്കാളിത്തവും ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. പറവൂര്‍, കണയന്നൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ റവന്യൂ ഇടപാടുകളും പരിശോധിക്കുകയാണ്. 

തണ്ണീര്‍ത്തടമാണെന്ന് കാണിച്ച് തെറ്റിദ്ധാരണയുണ്ടാക്കി സ്ഥലമുടമ ഹംസയില്‍ നിന്ന് അബു ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇടപാടിന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ അനുമതി പത്രം ഉണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് സഹായം കിട്ടിയിരിക്കാമെന്ന് വിജിലന്‍സ് സംഘം സംശയിക്കുന്നു, അന്വേഷണം നടക്കുകയാണ്.

ആലുവ ചൂര്‍ണിക്കരയിലുള്ള 25 സെന്റ് ഭൂമി തരം മാറ്റി കരഭൂമിയാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശക്കത്ത് ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ അങ്ങനെയൊരു കത്തിന് സാധ്യതയില്ലെന്ന് സംശയിച്ച ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പില്‍ അന്വേഷണം നടത്തിയപ്പോഴാണ് കള്ളം തെളിഞ്ഞത്. റവന്യൂ സെക്രട്ടറി ഡോ. വി. വേണു ഇടപെട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി. ജോസ്, തന്റെ പേരില്‍ വ്യാജഖേയുണ്ടാക്കിയതായി തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനില്‍ പരാതി കൊടുത്തു. റവന്യൂ മന്ത്രി ഇടപെട്ട് വിജിലന്‍സ് അന്വേഷണം നടത്തിച്ചു. ഇതിനിടെ ഇടനിലക്കാരന്‍ അബു ഒളിവില്‍ പോയി.

പതിവ് സ്ഥലം ഇടപാടുകാരനായ അബുവിന് ഭൂമി തരം മാറ്റാന്‍ ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ഭൂവുടമ തൃശൂര്‍ മതിലകം സ്വദേശി ഹംസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. യഥാര്‍ത്ഥ രേഖകള്‍ കിട്ടാന്‍ പണം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് അബു പറഞ്ഞത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചെക്കായും അഞ്ച് ലക്ഷം പണമായും നല്‍കിയെന്നും ഹംസയുടെ  മൊഴിയിലുണ്ട്.

പോലീസ് അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അബു വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലം മുതല്‍ താഴേത്തട്ടിലുളള ഇടനിലക്കാര്‍ വരെ വ്യാജരേഖ ചമയ്‌ക്കാന്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.