Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂ വ്യാജരേഖ നിര്‍മാണവും വില്‍പ്പനത്തട്ടിപ്പും; പ്രധാനി പിടിയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 11, 2019, 03:00 am IST
in Kerala

കൊച്ചി: റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന വ്യാജ ഇടപാടുകള്‍ പുറത്തുവരുന്നു. ഭൂമി ഇടപാടില്‍ കൃത്രിമം കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ നിര്‍മിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. ആലുവ കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലിവീട്ടില്‍ അബു എന്ന അബൂട്ടിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

ചൂര്‍ണിക്കരയില്‍ ദേശീയപാതയോരത്തെ 25 സെന്റ് തണ്ണീര്‍തട ഭൂമി സര്‍ക്കാര്‍ രേഖകളില്‍ കരഭൂമിയാക്കാന്‍ വ്യാജരേഖയുണ്ടാക്കിയ കേസിലാണ് ഇടനിലക്കാരനായ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലാത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

അടിസ്ഥാന നികുതി രജിസ്റ്ററില്‍ കൃത്രിമം നടത്തി, അതിന് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ സീലും കത്തുമുണ്ടാക്കിയാണ് ഇടപാട് നടത്തിയത്. ഇതിന് വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായവും പങ്കാളിത്തവും ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. പറവൂര്‍, കണയന്നൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ റവന്യൂ ഇടപാടുകളും പരിശോധിക്കുകയാണ്. 

തണ്ണീര്‍ത്തടമാണെന്ന് കാണിച്ച് തെറ്റിദ്ധാരണയുണ്ടാക്കി സ്ഥലമുടമ ഹംസയില്‍ നിന്ന് അബു ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇടപാടിന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ അനുമതി പത്രം ഉണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് സഹായം കിട്ടിയിരിക്കാമെന്ന് വിജിലന്‍സ് സംഘം സംശയിക്കുന്നു, അന്വേഷണം നടക്കുകയാണ്.

ആലുവ ചൂര്‍ണിക്കരയിലുള്ള 25 സെന്റ് ഭൂമി തരം മാറ്റി കരഭൂമിയാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശക്കത്ത് ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ അങ്ങനെയൊരു കത്തിന് സാധ്യതയില്ലെന്ന് സംശയിച്ച ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പില്‍ അന്വേഷണം നടത്തിയപ്പോഴാണ് കള്ളം തെളിഞ്ഞത്. റവന്യൂ സെക്രട്ടറി ഡോ. വി. വേണു ഇടപെട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി. ജോസ്, തന്റെ പേരില്‍ വ്യാജഖേയുണ്ടാക്കിയതായി തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനില്‍ പരാതി കൊടുത്തു. റവന്യൂ മന്ത്രി ഇടപെട്ട് വിജിലന്‍സ് അന്വേഷണം നടത്തിച്ചു. ഇതിനിടെ ഇടനിലക്കാരന്‍ അബു ഒളിവില്‍ പോയി.

പതിവ് സ്ഥലം ഇടപാടുകാരനായ അബുവിന് ഭൂമി തരം മാറ്റാന്‍ ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ഭൂവുടമ തൃശൂര്‍ മതിലകം സ്വദേശി ഹംസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. യഥാര്‍ത്ഥ രേഖകള്‍ കിട്ടാന്‍ പണം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് അബു പറഞ്ഞത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചെക്കായും അഞ്ച് ലക്ഷം പണമായും നല്‍കിയെന്നും ഹംസയുടെ  മൊഴിയിലുണ്ട്.

പോലീസ് അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അബു വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലം മുതല്‍ താഴേത്തട്ടിലുളള ഇടനിലക്കാര്‍ വരെ വ്യാജരേഖ ചമയ്‌ക്കാന്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.