Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീലങ്കൻ സ്‌ഫോടനം: അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 9, 2019, 07:45 am IST
in Kerala

നിലമ്പൂർ: കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നോറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ. പാകിസ്ഥാൻ കോളനിയെന്ന് വിളിപ്പേരുള്ള ഇവിടെ നിന്ന് വർഷങ്ങൾക്ക് മുമ്പ് മതപഠനത്തിനായി ഒരു വിദ്യാർഥി ശ്രീലങ്കയിലേക്ക് പോയിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ തിരിച്ച് നാട്ടിലെത്തിച്ചെങ്കിലും ഇപ്പോൾ ആ വിഷയം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുകയാണ് അധികൃതർ. ഇസ്ലാമിക മതപഠനത്തിന് ഒരുവിധ സാഹചര്യവുമില്ലാത്ത ശ്രീലങ്കയിലേക്ക് വിദ്യാർഥി പോയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.

2004-2005 കാലഘട്ടത്തിലാണ് ചാലിയാർ പഞ്ചായത്തിൽ എരഞ്ഞിമങ്ങാടിന് സമീപം അത്തിക്കാട് എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങി മുജാഹിദ് വിഭാഗത്തിൽപെട്ട ഒരു സംഘം പ്രത്യേക കോളനി സ്ഥാപിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അറബിക് അധ്യാപകനായ സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങിയത്. പിന്നീട് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നായി പല കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കാൻ തുടങ്ങി. ഇവർക്കായി പള്ളിയും മദ്രസയും കോളനിയിൽ സ്ഥാപിച്ചു. 

മറ്റുള്ളവരിൽ നിന്നും അകന്നായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവകാശം ഉണ്ടായിരുന്നില്ല. സ്ത്രീകൾ പുറത്ത് ജോലിക്ക് പോകുന്നത് നേതാവ് വിലക്കിയിരുന്നു. മുഹമ്മദ് നബിയുടെ ജീവിതചര്യ പിന്തുടരാനായിരുന്നു നിർദ്ദേശം. ആട് മേയ്‌ക്കലായിരുന്നു പ്രധാന തൊഴിൽ. 21 വീടുകൾ ഈ കോളനിയിൽ ഉണ്ടായിരുന്നു. ഈ കോളനിയിലെ താമസക്കാരനായിരുന്ന വിദ്യാർഥി മാനവേദൻ സ്‌കൂളിൽ പഠിക്കവേ സ്‌കൂളിൽ നടന്ന കലാമത്സരത്തിൽ അവതരിപ്പിച്ച ഒരു ഇനം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ച് സ്‌കൂളിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ പോലീസ് ഇടപെട്ടതോടെയാണ് കോളനിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ പുറംലോകം അറിയുന്നത്.

കോളനിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന സംശയം ശക്തമായതോടെ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ 2011ൽ ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് അയച്ചു. ഡിജിപിക്ക് കൈമാറിയ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പോലും ഈ കോളനിയെക്കുറിച്ച് അറിയുന്നത്. ഇടയ്‌ക്ക് വിദേശികളും കോളനിയിലെ നിത്യസന്ദർശകരായി മാറിയിരുന്നു. 

കോളനിയുടെ നേതാവ് താൻ ഷേഖ് (കൽപ്പന പുറപ്പെടുവിക്കാൻ അധികാരമുള്ള നേതാവ്) ആണെന്ന് പ്രഖ്യാപിച്ചതോടെ കോളനിയിൽ ഭിന്നത രൂപപ്പെട്ടു. ഇത് പോലീസ് മുതലെടുത്തു. തങ്ങളുടെ വീട്ടിലെ സ്ത്രീകൾ ജോലിക്ക് പോകുന്നത് വിലക്കിയ നേതാവിന്റെ ഭാര്യ തൊട്ടടുത്തുള്ള ഗവ. സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇത് ചിലർ ചൂണ്ടിക്കാട്ടിയതോടെ ഭിന്നത രൂക്ഷമായി. നേതാവിനെ ചിലർ പരസ്യമായി തന്നെ എതിർത്തു തുടങ്ങി. പോലീസിന്റെ ഇടപെടലും കൂടിയായപ്പോൾ പലരും കോളനി വിട്ട് പോയി. രാത്രിയിൽ ആഡംബരകാറുകൾ കോളനിയിൽ എത്താൻ തുടങ്ങിയത് നാട്ടുകാരിൽ സംശയമുണർത്തി. പുറത്ത് നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു ഇത്. താമസക്കാർക്ക് പല ബിസിനസുകളും തുടങ്ങാൻ പുറത്തുനിന്ന് വന്നവർ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ  വിരലിലെണ്ണാവുന്നവർ മാത്രമാണ് കോളനിയിൽ താമസിക്കുന്നതെങ്കിലും രാത്രികാലങ്ങളിൽ നിരവധി പേർ ഇവിടെ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.