Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പീല്‍ അപേക്ഷകളിലും തീരുമാനം വൈകുന്നു;പ്രളയ ദുരിതബാധിതരോട് അവഗണന തുടരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 7, 2019, 07:30 am IST
in Kerala

ആലപ്പുഴ: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത മഴക്കാലമാകാറായിട്ടും വീടുകള്‍ പോലും നിര്‍മിച്ചു നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ ഒരു വീട് പോലും പൂര്‍ത്തിയാക്കാന്‍ പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല. 

അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം തേടിയവരോട് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പണം നല്‍കൂ എന്നാണ്. 

എന്നാല്‍ പണം മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രളയബാധിതര്‍ പറയുന്നത്. സഹായധനം നല്‍കുന്നത് എങ്ങനെയും വൈകിക്കുക എന്ന തന്ത്രമാണ് സര്‍ക്കാരിന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. 472 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അപ്പീല്‍ അപേക്ഷകളും പരിഗണിച്ചതോടെ എണ്ണം 575 ആയി ഉയര്‍ന്നു. പുതിയ വീട് നിര്‍മിക്കാന്‍ നാലു ലക്ഷമാണ് സര്‍ക്കാര്‍ ധനസഹായം. ഇതില്‍ രണ്ടു ഗഡു വിതരണം മാത്രമാണ് പൂര്‍ത്തിയായത്. കാലവര്‍ഷം എത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ഈ ദുഃസ്ഥിതി.

വീടിന് തറ കെട്ടിക്കഴിഞ്ഞാല്‍ 95,000 രൂപയായിരുന്നു ആദ്യഗഡു. 75 ശതമാനം പണി പൂര്‍ത്തീകരിച്ചപ്പോള്‍ 1,55,000 രൂപ രണ്ടാം ഗഡുവായി നല്‍കി. ബാക്കി തുക വീട് പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് മാത്രമേ നല്‍കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ  വീടുകള്‍ നഷ്ടമായത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ കളക്‌ട്രേറ്റില്‍ ലഭിക്കുന്നുണ്ട്. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളില്‍ പോലും ഇതുവരെ അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

ജില്ലാതല അപ്പീല്‍ കമ്മിറ്റി അംഗങ്ങളായ പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാര്‍ അപേക്ഷകരുടെ വീട് പരിശോധിക്കും. തുടര്‍ന്നാണ് വീട് പൂര്‍ണമായോ ഭാഗികമായോ തകരാറിലെന്ന് വിലയിരുത്തുക. അതായത് ഇത്തവണത്തെ കാലവര്‍ഷത്തിലും വീട് നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥികളായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. നാല് വിഭാഗങ്ങളിലായാണ് ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

വീടിന് 15 ശതമാനം നാശം നേരിട്ട വീടുകള്‍ക്ക് 10,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ നാശമുള്ള വീടുകള്‍ക്ക് 60,000 രൂപ, 30 മുതല്‍ 59 ശതമാനം വരെ നഷ്ടം നേരിട്ട വീടുകള്‍ക്ക് ഒന്നേകാല്‍ ലക്ഷം. 60 മുതല്‍ 74 ശതമാനം വരെ നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നുതവണയാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

Kerala

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

Kerala

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.