Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പീല്‍ അപേക്ഷകളിലും തീരുമാനം വൈകുന്നു;പ്രളയ ദുരിതബാധിതരോട് അവഗണന തുടരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 7, 2019, 07:30 am IST
in Kerala

ആലപ്പുഴ: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത മഴക്കാലമാകാറായിട്ടും വീടുകള്‍ പോലും നിര്‍മിച്ചു നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ ഒരു വീട് പോലും പൂര്‍ത്തിയാക്കാന്‍ പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല. 

അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം തേടിയവരോട് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പണം നല്‍കൂ എന്നാണ്. 

എന്നാല്‍ പണം മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രളയബാധിതര്‍ പറയുന്നത്. സഹായധനം നല്‍കുന്നത് എങ്ങനെയും വൈകിക്കുക എന്ന തന്ത്രമാണ് സര്‍ക്കാരിന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. 472 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അപ്പീല്‍ അപേക്ഷകളും പരിഗണിച്ചതോടെ എണ്ണം 575 ആയി ഉയര്‍ന്നു. പുതിയ വീട് നിര്‍മിക്കാന്‍ നാലു ലക്ഷമാണ് സര്‍ക്കാര്‍ ധനസഹായം. ഇതില്‍ രണ്ടു ഗഡു വിതരണം മാത്രമാണ് പൂര്‍ത്തിയായത്. കാലവര്‍ഷം എത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ഈ ദുഃസ്ഥിതി.

വീടിന് തറ കെട്ടിക്കഴിഞ്ഞാല്‍ 95,000 രൂപയായിരുന്നു ആദ്യഗഡു. 75 ശതമാനം പണി പൂര്‍ത്തീകരിച്ചപ്പോള്‍ 1,55,000 രൂപ രണ്ടാം ഗഡുവായി നല്‍കി. ബാക്കി തുക വീട് പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് മാത്രമേ നല്‍കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ  വീടുകള്‍ നഷ്ടമായത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ കളക്‌ട്രേറ്റില്‍ ലഭിക്കുന്നുണ്ട്. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളില്‍ പോലും ഇതുവരെ അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

ജില്ലാതല അപ്പീല്‍ കമ്മിറ്റി അംഗങ്ങളായ പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാര്‍ അപേക്ഷകരുടെ വീട് പരിശോധിക്കും. തുടര്‍ന്നാണ് വീട് പൂര്‍ണമായോ ഭാഗികമായോ തകരാറിലെന്ന് വിലയിരുത്തുക. അതായത് ഇത്തവണത്തെ കാലവര്‍ഷത്തിലും വീട് നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥികളായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. നാല് വിഭാഗങ്ങളിലായാണ് ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

വീടിന് 15 ശതമാനം നാശം നേരിട്ട വീടുകള്‍ക്ക് 10,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ നാശമുള്ള വീടുകള്‍ക്ക് 60,000 രൂപ, 30 മുതല്‍ 59 ശതമാനം വരെ നഷ്ടം നേരിട്ട വീടുകള്‍ക്ക് ഒന്നേകാല്‍ ലക്ഷം. 60 മുതല്‍ 74 ശതമാനം വരെ നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നുതവണയാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.