Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വഞ്ചകന്റെ’ മകളേയും ഐസയേയും വരെ പ്രിയങ്ക രംഗത്തിറക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 08:17 am IST
in India

ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിട്ടത് കടുത്ത പോരാട്ടം. നെഹ്‌റു കുടുംബത്തിന്റെ അഭിമാന പോരാട്ടം നടക്കുന്ന രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി. മണ്ഡലങ്ങള്‍ കൈവിട്ടു പോയാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന തിരിച്ചറിവിലാണ് മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. രാജീവ് ഗാന്ധിയോട് തെറ്റിപ്പിരിഞ്ഞ, ഒരിക്കല്‍ പ്രിയങ്ക വഞ്ചകന്‍ എന്നു വിശേഷിപ്പിച്ച രാജീവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണ്‍ നെഹ്‌റുവിന്റെ കുടുംബത്തെ വരെ റായ്ബറേലിയില്‍ പ്രിയങ്ക പ്രചാരണത്തിനിറക്കി. ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാക്കളെ അമേഠിയില്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. 

1980ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയാണ് സഹോദരപുത്രനായ അരുണ്‍ നെഹ്‌റുവിനെ റായ്ബറേലിയില്‍ മത്സരിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷം 1984ലും അരുണ്‍ നെഹ്‌റു റായ്ബറേലിയില്‍ വിജയിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. എന്നാല്‍, ബോഫോഴ്‌സ് കുംഭകോണത്തെ തുടര്‍ന്നുള്ള രാഷ്‌ട്രീയ ഭിന്നതകള്‍ ഇരുവരെയും തെറ്റിച്ചു. 1989ല്‍ വി.പി സിങ് സര്‍ക്കാരിന്റെയും ഭാഗമായിരുന്നു അരുണ്‍ നെഹ്‌റു. 1999ല്‍ റായ്ബറേലിയില്‍ വീണ്ടും മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് സതീഷ് ശര്‍മ്മയെ. എന്നിട്ടും പോരാട്ടത്തിനിറങ്ങിയ അരുണ്‍ നെഹ്‌റുവിന്റെ രാഷ്‌ട്രീയഭാവി ഇല്ലാതായത് പ്രിയങ്കയുടെ ഒറ്റ വിശേഷണത്തിലാണ്. 

 തന്റെ അച്ഛനെ പിന്നില്‍ നിന്ന് കുത്തിയയാളെ നിങ്ങള്‍ക്ക് വിജയിപ്പിക്കണമോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. എന്നാല്‍ ഇത്തവണ അതേ പ്രിയങ്കയ്‌ക്ക് തന്നെ അരുണ്‍ നെഹ്‌റുവിന്റെ മകള്‍ അവന്തികയെ തേടിപ്പിടിച്ച് റായ്ബറേലിയില്‍ പ്രചാരണത്തിനിറക്കേണ്ടി വന്നു. റായ്ബറേലിയിലെ സരേനിയില്‍ ശനിയാഴ്ച പ്രചാരണ സമാപന സമ്മേളനത്തിലാണ് അവന്തികയെ  പ്രിയങ്ക അവതരിപ്പിച്ചത്. 

ഇന്നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. രാഹുലിന്റെ പ്രചാരണ ചുമതല പൂര്‍ണമായും ജെഎന്‍യുവിലെയും അലഹബാദ് സര്‍വകലാശാലയിലെയും ഐസ ഭാരവാഹികള്‍ക്കാണ്. ഐസ നേതാവ് ഷാനവാസ് ആലം ആണ് പ്രചാരണ ഏകോപനം നിര്‍വഹിക്കുന്നത്. നൂറിലേറെ ഐസ പ്രവര്‍ത്തകര്‍ അമേഠിയിലുണ്ട്. യുപിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അമേഠിയിലും റായ്ബറേലിയിലും വിന്യസിച്ചിട്ടാണ് ആഴ്ചകളായി കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടു നീങ്ങുന്നത്. ഇതാദ്യമായാണ് പ്രവര്‍ത്തനത്തിന് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ സഹായം അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വേണ്ടിവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.