Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരപ്രവര്‍ത്തനം: സംസ്ഥാന ഇന്റലിജന്‍സ് പരാജയം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 1, 2019, 03:30 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം സജീവമായത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയിലൂടെ. കാസര്‍കോട്ടുനിന്ന് 10 പേര്‍ യമനിലേക്ക് പോയെന്നും ഐഎസില്‍ ചേര്‍ന്നെന്നുമുള്ള കൃത്യമായ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ മുന്നറിയിപ്പും നിര്‍ദേശങ്ങളും പോലും പരിഗണിച്ചില്ല. ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനാസ്ഥയില്‍ സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ അവതാളത്തില്‍.

2018 ജൂലൈയില്‍ കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10പേര്‍ യമനിലേക്കും ഐഎസിലേക്കും പോയ വിവരം വിശദമായി അന്വേഷിച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടാണ് നല്‍കിയത്. ചില സലാഫി ഗ്രൂപ്പുകളും പ്രത്യേകിച്ച് വിസ്ഡം ഗ്രൂപ്പും യമനില്‍ ജീവിത ചെലവ് കുറവാണെന്നും യഥാര്‍ഥ മുസ്ലിം ജീവിതമാണെന്നും പ്രചരിപ്പിച്ച് ആള്‍ക്കാരെ യമനില്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 അഫ്ഗാനിസ്ഥാനുവേണ്ടി ഇന്ത്യവിട്ട് യമനിലേക്ക് പോയവര്‍ ഐഎസുമായി ബന്ധമുള്ള ദമ്മാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യമന്‍ എന്ന മത പഠന കേന്ദ്രത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-ല്‍ കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍, പണ്ടാന ഏരിയകളില്‍ നിന്ന് 10 പുരുഷന്മാരെയും നാലു കുടുംബങ്ങളെയും മൂന്നു കുട്ടികളെയും കാണാതായിട്ടുണ്ട്. ഈ കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്. 2018 ജൂണില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് കുടുംബങ്ങളിലെ പത്ത് പേരെ കാണാതായി. ഇവരില്‍ ഒരുകുടുംബം 07/06/2018 ല്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി ദുബായിലും അവിടെ നിന്ന് യമനിലും എത്തി. 29/06/2016 ന് കൊച്ചിവഴി യമനിലേയ്‌ക്ക് പോയ കുടുംബം യമനിലെ സലായില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 

മാത്രമല്ല തുടര്‍ന്ന് സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയിരുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ചും, യമനിലേക്കുള്ള യാത്ര നിയമ വിരുദ്ധമാണെന്നും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശം നല്‍കുക, യമനിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ പോയിട്ടുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും സംഘടനകളെയും മത സ്ഥാപനങ്ങളെയും കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക, അവരെ നിരീക്ഷണത്തില്‍ വയ്‌ക്കുക, ഇത്തരം ഏജന്‍സികളെക്കുറിച്ചും അവര്‍ വിദേശത്തേക്ക് കൊണ്ടുപോയവരെക്കുറിച്ചും വ്യക്തമായി അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സംസ്ഥാന ഇന്റലിജന്‍സോ പോലീസോ കാര്യമായി എടുത്തില്ല.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഐഎസ് ബന്ധമുള്ള ആളെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷമാണ് ഇന്റലിജന്‍സിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇയാള്‍ ചാവേറായി പൊട്ടിത്തെറിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത് ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞിരുന്നില്ലെന്നത് ഗൗരവതരമാണ്. മാത്രമല്ല മറ്റ് നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതും സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞില്ല. 

ശ്രീലങ്കന്‍ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ആള്‍ കേരളത്തില്‍ എത്തിയതിനെക്കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാന്‍ സൗകര്യം ഒരുക്കുന്ന ഏജന്‍സികളെകുറിച്ചുപോലും അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.