Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ചതിയില്‍ പതറി സിപിഐ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 19, 2019, 01:34 am IST
in Kerala

കൊച്ചി: എന്തിന് ഇടതുമുന്നണിയില്‍ തുടരണമെന്ന ആലോചന സിപിഐയില്‍ ശക്തമായി.  മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ  ചതിയില്‍ സിപിഐ ആകെ പതറിക്കഴിഞ്ഞു.  സിപിഎമ്മിന്റെ ചതി മനസിലാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരോക്ഷമായി എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങി. 

സിപിഐക്ക് മത്സരിക്കാന്‍ നല്‍കിയ ലോക്‌സഭാ സീറ്റുകളിലെല്ലാം സിപിഎം രഹസ്യ രാഷ്‌ട്രീയം കളിക്കുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, വയനാട് മണ്ഡലങ്ങളാണ് സിപിഐക്കുള്ളത്. ഇവിടങ്ങളില്‍ മുന്‍പ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത് തിരുവനന്തപുരത്തും  തൃശൂരുമാണ്. എന്നാല്‍ ഇക്കുറി രണ്ടിടത്തും സിപിഎം കള്ളക്കളികള്‍ നടത്തുന്നുവെന്ന് സിപിഐ കരുതുന്നു. ‘പണമുള്ളവര്‍ ബോര്‍ഡുണ്ടാക്കിയാല്‍ അവരുടെ പടങ്ങളല്ലേ വെക്കൂ മറ്റുള്ളവരുടെ പടം വെക്കണമെന്നില്ലല്ലോ’ എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം വിയോജിപ്പിന്റെ പ്രകടനമാണ്. പ്രചാരണബോര്‍ഡുകളില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാത്രമുള്ളതിനെക്കുറിച്ച് തൃശൂരിലാണ് കാനം പ്രതികരിച്ചത്.

കോണ്‍ഗ്രസിനോട് ചേര്‍ന്ന് സിപിഎം കളിക്കുന്ന രാഷ്‌ട്രീയത്തോട് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന്  കടുത്ത വിയോജിപ്പുണ്ട്. ഇതിനു  പിന്നാലെയാണ് സിപിഐയുടെ നീക്കം. തെരഞ്ഞെടുപ്പുഫലത്തോടെ  ഇടതുമുന്നണിയില്‍ കടുത്ത ഭിന്നതയുണ്ടാകുമെന്നും  നേതൃമാറ്റ ആവശ്യം വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.  സിപിഎം  കേന്ദ്ര നേതൃത്വത്തിലുള്ളവരുടെ മനസും അനുകൂലമാണ്.  ഇത് മനസിലാക്കിയാണ് സിപിഐ നീക്കങ്ങള്‍.

ഇടതുമുന്നണിയില്‍ എന്തിന് തുടരണമെന്ന ചോദ്യംപോലും സിപിഐയിലുണ്ട്.  പരസ്യമായി കോണ്‍ഗ്രസുമായി സഖ്യത്തിലായ സിപിഎമ്മിനൊപ്പം അടിമയായി നില്‍ക്കുന്നതിനേക്കാള്‍ നല്ലത് കൂടുതല്‍ അവകാശങ്ങളോടെ കോണ്‍ഗ്രസിനൊപ്പം പോകുന്നതാണ് നല്ലതെന്ന നിലപാടും ചിലര്‍ക്കുണ്ട്.  സിപിഐ, എന്‍സിപി, ജെഡിഎസ് കക്ഷികള്‍ ഒന്നിച്ച് യുഡിഎഫിനൊപ്പം നിന്നാലും അംഗബലം പോരാ. അതാണ് പ്രശ്‌നം. എങ്കിലും അവര്‍ എന്‍സിപിയും ജനതാദളും ആയി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 

ഇവര്‍ മൂന്നും ഒന്നിച്ച് യുഡിഎഫിനെ പിന്തുണച്ചാല്‍, എല്‍ഡിഎഫില്‍ 77 പേരും യുഡിഎഫില്‍ 71 പേരുമാകും. അഞ്ച് സ്വതന്ത്രരും എല്‍ഡിഎഫിന്റെ കടുത്ത പിന്തുണക്കാരാണ്.  ബിജെപി, ജനപക്ഷം അംഗങ്ങള്‍ ഒഴികെ, മഞ്ചേശ്വരം സീറ്റൊഴിവും കണക്കാക്കിയാല്‍ ഭൂരിപക്ഷത്തിന് വേണ്ടത് 68 പേരുടെ പിന്തുണയാണ്. തെരഞ്ഞെടുപ്പുകഴിഞ്ഞ്  പിണറായി സര്‍ക്കാരിനെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയം  കൊണ്ടുവന്നാല്‍ പോലും അത് കടുത്ത ബല പരീക്ഷണമാകും. സിപിഐക്കാകട്ടെ, 18 അംഗബലമുള്ള മുസ്ലിംലീഗിനൊപ്പമോ അതിലും മേലേയോ അവകാശങ്ങള്‍ യുഡിഎഫില്‍ ചോദിച്ച് നേടാവുന്നതുമാണ് നിലവിലെ സാഹചര്യം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.