Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ചിദാനന്ദപുരിക്കും ആശ്രമത്തിനും എതിരെയുള്ള സിപിഎം നീക്കം പ്രതിഷേധാര്‍ഹം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 01:18 am IST
in Kerala

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും അത്യന്തം ഹീനവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഹൈന്ദവ ജനതയേയും അവരുടെ ആത്മീയാചാര്യന്മാരേയും നിന്ദിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തരംതാണ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഹിന്ദു ആചാരങ്ങളും ധാര്‍മ്മിക ചിന്തകളും വികൃതവും വികലവുമാക്കി നശിപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ആസൂത്രിത നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന സ്വാമിജിയെ ഏതു രീതിയിലും അപകീര്‍ത്തിപ്പെടുത്തി ഉന്മൂലനം ചെയ്യുകയാണവരുടെ ഉദ്ദേശ്യം. പവിത്രമായ ആശ്രമാന്തരീക്ഷത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി നെറികെട്ട പ്രചാരണങ്ങള്‍ നടത്തുന്ന പാര്‍ട്ടി സ്വയം നാശത്തിനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ആശ്രമപ്രാന്തങ്ങളിലെ പല കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും സ്വാമിജി വര്‍ഗീയവാദിയോ ഏകപക്ഷീയമായ രാഷ്‌ട്രീയ മുഖത്തിന്റെ ഉടമയോ ആണെന്ന അനുഭവമുണ്ടായിട്ടില്ല. ഇതര മതാനുയായിയായ പ്രാദേശിക ജനപ്രതിനിധിയുടെ സാമീപ്യവും സഹകരണവും ആശ്രമകാര്യങ്ങളില്‍ സദാ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നതു തന്നെ ആശ്രമത്തിന്റെയും സ്വാമിജിയുടെയും മഹനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

ഏതൊരാള്‍ക്കും ഏതു സമയത്തും കടന്നുചെല്ലാവുന്ന സ്ഥാപനമാണ് അദ്വൈതാശ്രമം. അവിടം അക്രമികളുടെ കേന്ദ്രമാണെന്നും ഒളിത്താവളമാണെന്നുമുള്ള മാര്‍ക്‌സിസ്റ്റ് ജല്‍പ്പനങ്ങള്‍ ആശ്രമവിശ്വാസികളും സ്വാമിയെ അടുത്തറിയാവുന്നവരും അവജ്ഞയോടെ തള്ളിക്കളയും. ആത്മീയതയും ഹിന്ദു തത്വചിന്തകളും ജീവിതത്തില്‍ തൊട്ടുതീണ്ടാത്തവര്‍ ആത്മീയാചാര്യന്മാരേക്കുറിച്ചും ധര്‍മ്മസ്ഥാപനങ്ങളെക്കുറിച്ചും സാസാരിക്കുന്നത് രാഷ്‌ട്രീയ ഗൂഢോദ്ദേശ്യങ്ങളോടെയാണ്. ആശ്രമത്തിനും സ്വാമിജിക്കുമെതിരെയുള്ള ഒരു നീക്കവും ഉണര്‍ന്നെണീറ്റ ഹിന്ദുസമൂഹം അംഗീകരിക്കുകയും അനുവദിക്കുകയുമില്ലെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കളേയും സര്‍ക്കാരിനെയും ഈയവസരത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. 

ഹൈന്ദവാചാര്യന്മാരെയും ആശ്രമങ്ങളേയും അധിക്ഷേപിച്ചും അക്രമിച്ചും ഇല്ലാതാക്കാമെന്നും, ഇതിലൂടെ ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുകയോ ആത്മവീര്യം കെടുത്തുകയോ ചെയ്യാമെന്നുമുള്ള വ്യാമോഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. മഹത്തായ ഒരു വിസ്തൃതരാജ്യത്തിന്റെ തെക്കേ കോണിലേക്ക് ഒതുക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരമഗീതം രചിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഉണര്‍ന്നെഴുന്നേറ്റ ഹൈന്ദവ ധാര്‍മ്മിക ശക്തിയുടെ മുന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലെന്നു കൂടി അവരെ ഓര്‍മ്മപ്പെടുത്തുന്നു. ആദ്ധ്യാത്മിക സംസ്‌കാരത്തെയും ആചാര്യന്മാരേയും അധിക്ഷേപിക്കുന്ന ഈ കിരാതവാഴ്ചക്കും ധാര്‍ഷ്ട്യത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും രാഷ്‌ട്രീയ സ്വയംസേവകസംഘം മുഴുവന്‍ ഹിന്ദു സമൂഹത്തോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.