Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുണ്‌ഡോറച്ചാമുണ്ഡി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 10, 2019, 02:06 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വേലന്മാരുടെ ആദിമസങ്കേതമായി കരുതപ്പെടുന്ന തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലത്തു നിന്ന് മലനാട്ടിലേക്ക് ശിഷ്ടജനപാലനത്തിനായി കുണ്ഡോറച്ചാമുണ്ഡി എത്തി എന്നാണ് വിശ്വാസം. 

ദാരികാസുര നിഗ്രഹം കഴിഞ്ഞ് ദേഹശുദ്ധി വരുത്താന്‍ കാവേരീതീര്‍ഥത്തിലെത്തിയ ചാമുണ്ഡി(കാളി) കുണ്ഡോറതന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യകര്‍മങ്ങളിലും പിഴവു വരുത്തി. ചാമുണ്ഡിയുടെ വിദ്യയാണിതെന്നു മനസ്സിലാക്കിയ കുണ്ഡോറതന്ത്രി ചാമുണ്ഡിയെ ഒരു ചെമ്പുപാത്രത്തില്‍ ആവാഹിച്ചടച്ചു. ആ പാത്രവുമായി തന്ത്രിമാര്‍ പുറപ്പെട്ടു. ചാമുണ്ഡിയുടെ ശക്തികൊണ്ട് മൂന്നുദിവസം നടന്നെത്തേണ്ട വഴി മൂന്നു കാതമായി കുറഞ്ഞു.

ഒരു വൃക്ഷച്ചുവട്ടില്‍ പാത്രം വെച്ച് തന്ത്രിമാര്‍ വിശ്രമിച്ചു. തന്ത്രിമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് ചാമുണ്ഡി ചെമ്പുപാത്രം പിളര്‍ന്ന് പുറത്തു വന്നു. കുമ്പളക്കോവിലകത്തെ നൂറ്റൊന്നാല പശുക്കളെ ചാമുണ്ഡി ഭക്ഷിച്ചു. ചാമുണ്ഡിയുടെ സാന്നിധ്യം നാടുവാഴിക്ക് മനസ്സിലായി. തന്റെ പശുക്കളെ തിരിച്ചു തന്നാല്‍ കുണ്ഡോറപ്പന്റെ വലത്തു ഭാഗത്ത് സ്ഥാനം നല്‍കാമെന്ന് നാടുവാഴി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ദേവത കൈക്കൊണ്ടു. അങ്ങനെ കുണ്ഡോറയില്‍ സ്ഥാനം ലഭിച്ച ചാമുണ്ഡി കുണ്ഡോറച്ചാമുണ്ഡിയായി. പിന്നീട് ചാമുണ്ഡി അവിടെ നിന്ന് മലനാട്ടിലേക്ക് യാത്രതിരിച്ചു. 

വഴിയില്‍ ശാസ്താവ് വഴിമുടക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചാമുണ്ഡി അവിടെ ഒറ്റക്കാലില്‍ ഒരു വ്യാഴവട്ടക്കാലം തപസ്സനുഷ്ഠിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ചാമുണ്ഡി കോപിഷ്ഠയായി. നാട്ടില്‍ അനര്‍ഥങ്ങളുണ്ടായി. ശാസ്താവിന്റെ തന്ത്രിയെ ഭക്ഷിച്ചു. അപ്പോള്‍ ശാസ്താവ് ശക്തി തെളിയിക്കാന്‍ ചാമുണ്ഡിയെ വെല്ലുവിളിച്ചു. ചാമുണ്ഡി പെരുമ്പുഴയിലെ മണല്‍പിരിച്ച് കയറുണ്ടാക്കി ശാസ്താവിന് കാഴ്ചവെച്ചു. ഇതുകണ്ടപ്പോള്‍ ശാസ്താവ് സന്തുഷ്ടനായി വഴിമാറിക്കൊടുത്തു. മലനാട്ടിലേക്കുള്ള സഞ്ചാരവഴിയില്‍ പലയിടത്തും കുണ്ഡോറച്ചാമുണ്ഡി കുടിയിരുന്നു. 

കുണ്ഡോറച്ചാമുണ്ഡി കാളീസങ്കല്‍പമാണെങ്കിലും ആ തെയ്യത്തിന്റെ ഇളങ്കോലത്തെ (വെള്ളാട്ടം) ശിവനായിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത് എന്നത് പ്രത്യേകതയാണ്. ശിവന്‍ അഗ്നി വിഴുങ്ങിയ കഥയെ അനുസ്മരിക്കുന്ന തരത്തില്‍ ഇളങ്കോലം നൃത്തത്തിനിടയില്‍ കത്തിച്ചതിരി കടിച്ചു പിടിക്കാറുണ്ട്. ഇളങ്കോലത്തിന് പുറത്തട്ട് (പിന്നില്‍ വച്ചു കെട്ടുന്ന വലിയ വൃത്താകാരത്തിലുള്ള അലങ്കാരം) വയ്‌ക്കുന്നതോടെ കാളീരൂപമായ കുണ്ഡോറച്ചാമുണ്ഡിയായി മാറുന്നു. പൊയ്മുഖം വച്ചും ഓലച്ചൂട്ട് പിടിച്ചും കുണ്ഡോറച്ചാമുണ്ഡിക്ക് ആട്ടമുണ്ട്.

(നാളെ: മാടായി കാരിക്കുരുക്കള്‍ അഥവാ പുലിമറഞ്ഞ തൊണ്ടച്ചന്‍)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO
Education

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

Kerala

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)
India

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies