Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപക നിയമനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 1, 2019, 06:42 am IST
in Kerala

ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സ്ഥിരപ്പെടുത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ ഇച്ഛാശക്തിയുള്ള തീരുമാനമെടുക്കാതെ ഗുരുതര വീഴ്ച വരുത്തിയത് ഇടത് സര്‍ക്കാരാണെന്നിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇതെല്ലാം നിസ്സാരവത്കരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 

വലിയ തുക നല്‍കി ജോലി വാങ്ങിയിട്ടും വര്‍ഷങ്ങളായി ശമ്പളം ലഭിക്കാതിരുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഇത് ഗുണം ചെയ്യുമെങ്കിലും നിയമം വളച്ചൊടിക്കുകയാണെന്ന ആക്ഷേപം ശക്തം. കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഡിവിഷന്‍ ഇല്ലാതായി ജോലി നഷ്ടപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിയായിരുന്നു അധ്യാപക ബാങ്ക് മുന്‍ സര്‍ക്കാര്‍ ആരംഭിച്ചത്്. ബാങ്കിലെ ചില അധ്യാപകരെ ഇത്തരത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലടക്കം നിയമിച്ചു.

1979 മേയ് മാസത്തിന് ശേഷം നിലവില്‍ വന്ന സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്താന്‍ 1:1 എന്ന അനുപാതം പാലിക്കണമെന്ന ഉത്തരവ് വരുന്നത് ഇടത് സര്‍ക്കാര്‍ എത്തിയതോടെയാണ്. അതും 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ. പിഎസ്‌സി വഴി സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമനം നടക്കാതെ വന്നതോടെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ ഉറപ്പുവരുത്താനായിരുന്നു ഈ നീക്കം. ആദ്യ ഒഴിവ് സംരക്ഷിത അധ്യാപകനും പിന്നീടത്തേത് മാനേജര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരവും നിയമിക്കാം. 

സംരക്ഷിത അധ്യാപകനെ നിയമിക്കുന്ന ദിവസം മുതല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കുകയുള്ളൂവെന്നായിരുന്നു നിയമം. ഇതിന് കോട്ടയം, മലപ്പുറം ജില്ലകളില്‍ ചില മാനേജ്‌മെന്റുകള്‍ തയാറായെങ്കിലും ഒരു വിഭാഗം മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി സര്‍ക്കാര്‍ വാദം ശരിവച്ചു. ഇത് ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സമയത്താണ് പ്രമുഖ സ്‌കൂള്‍ മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കാനായി പുതുക്കിയ ഉത്തരവ് വരുന്നത്.  

ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ മുമ്പ് ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത അധ്യാപകനെ നിയമിച്ചാലും അത് സംരക്ഷിത അധ്യാപക നിയമനമായി കണക്കാക്കും. ഇതിന് ശേഷം ഒഴിവ് വരുന്ന എല്ലാ തസ്തികകളിലേക്കും നിയമനം നടത്താനുള്ള അവകാശം മാനേജ്മെന്റിന് വിട്ടുകൊടുത്തു. ഇതിലൂടെ കോടികളാണ് കോഴയായി മാനേജ്മെന്റിന് ലഭിക്കുക. സംരക്ഷിത അധ്യാപകനായി ഒരു തസ്തിക ഒഴിച്ചിടുകയോ അല്ലെങ്കില്‍ ജൂണ്‍ ഒന്നിനകം നിയമനം നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്താലോ ഇതുവരെ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും അംഗീകരിക്കാനാണ് ഉത്തരവില്‍ പറയുന്നത്. 

സര്‍ക്കാരിന്റെ പിടിപ്പുകേട്

വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥയ്‌ക്ക് കാരണം ഇടത് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്ന് എബിആര്‍എസ്എം ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിദ്യാഭ്യാസ സംരക്ഷണയജ്ഞം കൊണ്ടുനടന്നത് ആയിരക്കണക്കിന് പ്രതിഫലമില്ലാത്ത അധ്യാപകരായിരുന്നു എന്നത് കാണുമ്പോഴാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മ വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.