Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് കുമളിയില്‍; ഇന്ന് തൊടുപുഴയില്‍ പീഡിപ്പിക്കപ്പെട്ടത് എട്ടു കുട്ടികള്‍

ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്‌നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 31, 2019, 09:10 am IST
in Kerala

തൊടുപുഴ: കുട്ടികളോടുള്ള  അതിക്രമം  തുടര്‍ക്കഥ. ഇടുക്കിയില്‍ മാത്രം നവജാത ശിശുവടക്കം രണ്ട് കുട്ടികളാണ് സമീപകാലത്ത് കൊല്ലപ്പെട്ടത്. ഇതില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ സംഭവമാണ് കുമാരമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. 

2013ല്‍ കുമളിക്ക് സമീപം ചെങ്കരയില്‍ അഞ്ചു   വയസുള്ള ഷെഫീക്കിന് നേരെയുണ്ടായ അതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാനമ്മ അനീഷയും അച്ഛന്‍ ഷെഫീക്കും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് എടുത്തെറിഞ്ഞ കുട്ടി ദിവസങ്ങളോളം ബോധമറ്റ് കിടന്നു. പിന്നീട് അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത കുട്ടി ആയയുടെ സഹായത്തോടെ ഇപ്പോഴും ചികില്‍സതുടരുകയാണ്. നിലമെച്ചപ്പെട്ടെങ്കിലും നടക്കാനോ നിവര്‍ന്ന് നില്‍ക്കാനോ ഇന്നും ഷെഫീക്കിന് ആയിട്ടില്ല. 

 2017 ജൂലൈയില്‍ കുമാരമംഗലത്ത് തന്നെ 10 വയസുകാരനെ അച്ഛന്‍ പൊള്ളിച്ച സംഭവവുമുണ്ടായി. 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരത. 2017 ജൂലൈയില്‍ കട്ടപ്പന മരിയാപുരത്ത് തൊട്ടിലിലില്‍ കിടന്ന നാല് മാസം പ്രായമുള്ള അനാമിക എന്ന പെണ്‍കുട്ടിയെ അച്ഛന്‍ കട്ടിലില്‍ തലയടിച്ച് കൊന്ന സംഭവവുമുണ്ടായി. 

2018 ഡിസംബറില്‍ കുമളിക്ക് സമീപം നൃത്താദ്ധ്യാപിക വായില്‍ തുണി തിരുകി ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആ വര്‍ഷം തന്നെ ജൂലൈയില്‍ ഒന്നാം ക്ലാസുകാരനായ കുട്ടിയെ പഠനത്തിന് മോശമായതിന് വണ്ടിപ്പെരിയാറില്‍ ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. 2017 ജനുവരിയില്‍ അടിമാലി സ്വദേശിയായ യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് മര്‍ദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. 2016 ആഗസ്റ്റില്‍ കൂമ്പന്‍പാറയില്‍ വെച്ച് നസീര്‍-സലീമ ദമ്പതികള്‍ 10 വയസുള്ള കുട്ടിയെ ലഹരിയുടെ ആസക്തിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 

ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്‌നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.