Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴ് മലയാളി യുവാക്കള്‍ പാക് ഭീകരസംഘടനകളില്‍

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Mar 23, 2019, 09:53 am IST
in Kerala

കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്)ന്റെ സ്ലീപ്പര്‍ സെല്ലുകള്‍ റിക്രൂട്ട്‌മെന്റില്‍ കേരളം വിട്ട ഏഴ് യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘനടകളില്‍ എത്തിയതായി സൂചന. ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് വിദേശത്ത് ജോലിക്കു  പോയി പിന്നീട് വീടുമായി ബന്ധപ്പെടാത്തവരുടെ ലിസ്റ്റും എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. 

ഐഎസ്സിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ സജീവമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറിലധികം പേര്‍ ഐഎസ്സില്‍ ചേരാന്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഐബിയുടെ കണ്ടെത്തല്‍. ഇതില്‍ എറണാകുളത്ത് നിന്നുള്ള കുടുംബമടക്കമുണ്ട്. 

ഓരോ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കേരളം വിട്ടവരുടെ കൃത്യമായ കണക്കുകള്‍ ഔദ്യോഗികമാവൂയെന്ന്് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസില്‍ ചേരാന്‍ രാജ്യം വിട്ടവരെക്കുറിച്ചുള്ള കേസിന്റെ അന്വേഷണത്തിനിടെയാണ് മറ്റ് ഭീകര സംഘടനകളിലേക്കും മലയാളി യുവാക്കള്‍ ആകൃഷ്ടരാകുന്നതായി കണ്ടെത്തിയത്. 

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ആശയവുമായി യോജിക്കാവുന്ന ആളുകളെ കണ്ടെത്തി അവര്‍ക്ക് മതപരമായ ക്ലാസുകള്‍ കൊടുത്ത് സംഘടനയിലേക്ക് എത്തിക്കാനാണ് റാഷിദ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ശബ്ദരേഖകള്‍ എന്‍ഐഎയ്‌ക്കും കേന്ദ്ര ഇന്റലിജന്‍സിനും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് വേരോട്ടം കൂടുതല്‍. 

ഐഎസില്‍ ചേര്‍ന്നവര്‍ നാടുമായി ബന്ധപ്പെടുന്നു 

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ടെലഗ്രാഫിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നു. കുടുംബങ്ങളുമായി ഐഎസ് കേന്ദ്രമായ കാബൂളിലടക്കം എത്തിയവരാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു നല്‍കുന്നത്. വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടു വന്നവരടക്കം ജീവിച്ചിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവര്‍ നാട്ടിലുള്ളവരുമായി സംസാരിച്ചതിന്റെയും ചിത്രങ്ങള്‍ കൈമാറിയതിന്റെയും തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.