Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിള്ളയുടെ ഇരട്ടത്താപ്പിനെതിരെ അന്ന് മന്നവും പറഞ്ഞു

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Mar 20, 2019, 10:38 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അഞ്ചല്‍: ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്ത് വനിതാമതിലുണ്ടാക്കാന്‍ സിപിഎമ്മിനൊപ്പം നിന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പിലും ചോദ്യം ചെയ്യപ്പെടുന്നു. മാവേലിക്കരയില്‍ എല്‍ഡിഎഫ് പ്രചാരണസമ്മേളനങ്ങളില്‍ സമുദായസ്‌നേഹവും വിശ്വാസസംരക്ഷണവും ആവര്‍ത്തിക്കുന്ന പിള്ളയുടെ ഇരട്ടത്താപ്പ് പുറത്തു വരുന്നത് എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങളിലൂടെയാണ്. 

ഒരേസമയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതാവായും അതേസമയം സിപിഎമ്മിനൊപ്പവും നില്‍ക്കുന്ന പിള്ളയെ അന്‍പത് വര്‍ഷം മുമ്പേ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ കൃത്യമായി വിലയിരുത്തിയിരുന്നു.  മന്നത്തെ ധിക്കരിച്ചും വഞ്ചിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം കൂടിയ പിള്ള ആചാര്യന്റെ പരസ്യ ശാസനയ്‌ക്ക് വിധേയനായിട്ടുണ്ടെന്നാണ് ഈ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്.

 മന്നത്ത് ആചാര്യന്റെ കാലത്ത് തന്നെ സമുദായ വിരുദ്ധതയുടെയും ഒറ്റുകൊടുക്കലിന്റേയും നേതാവായിരുന്നു പിള്ളയെന്നതിന് ചരിത്രം സാക്ഷി. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന  പഴയ പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് പിന്നീടു കേള്‍പ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ മന്നം കൊട്ടാരക്കരയെത്തി പറഞ്ഞത് ”ഞാന്‍ ചക്കരയ്‌ക്കും കള്ളിനും വേണ്ടി ഒരുപോലെ ചെത്തുന്നവനല്ലെന്ന് ബാലകൃഷ്ണ പിള്ള മനസിലാക്കട്ടെ” യെന്നാണ്.

 ”കമ്മ്യൂണിസ്റ്റുകള്‍ നമ്മളെ ചൈനാക്കാര്‍ക്ക് ഒറ്റികൊടുക്കുകയല്ലാ നേരെ തീറുകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ആത്മാഭിമാനവും പൗരുഷവും സത്യസന്ധതയും നാം തുടര്‍ന്നും നിലനിര്‍ത്തണം. കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്ന കേരളാകോണ്‍ഗ്രസിനും വോട്ട് നല്‍കാതിരിക്കുകയാണ് ഇന്ന് ആവശ്യം” എന്ന് 1967ല്‍ അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.

”കൊട്ടാരക്കരയിലെ നായന്മാരെ രണ്ടായി പിരിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. ബാലകൃഷ്ണന്‍ ജനിക്കുന്നതിന് മുന്‍പുതന്നെ കൊട്ടാരക്കരയിലെ നായന്മാരെയും മറ്റുള്ളവരെയും എനിക്ക് അറിയാമെന്ന് ബാലകൃഷ്ണന്‍ മനസിലാക്കിക്കൊള്ളട്ടെ.

കൊട്ടാരക്കര നിന്ന് എനിക്ക് പല കള്ളക്കത്തുകളും കിട്ടുന്നുണ്ട്. ഭീക്ഷണിക്കത്തുകളും കിട്ടുന്നുണ്ട്. ബാലകൃഷ്ണ പിള്ളയുടെ അറിവോട് കൂടിയാണ് ആ എഴുത്തുകള്‍ അയക്കുന്നതെന്ന് എനിക്കറിയാം. ഈ വയസുകാലത്ത് ഊമക്കത്തുകളെഴുതി എന്നെ വലയ്‌ക്കരുതെന്നാണെന്റെ അപേക്ഷ……. മന്നത്ത് പത്മനാഭന്‍ എന്റെ ദൈവമാണന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്. എങ്കില്‍ ബാലകൃഷ്ണ പിള്ള ആ ദൈവത്തിനൊപ്പമല്ലേ നില്‍ക്കേണ്ടത്. കപടവിദ്യ കൈവെടിഞ്ഞ് സത്യം കൊണ്ട് പെരുമാറാന്‍ ബാലകൃഷ്ണ പിള്ള ഒന്നു പഠിച്ചേ മതിയാവൂ.”

ഇങ്ങനെയായിരുന്നു ആചാര്യന്റെ പ്രസംഗങ്ങള്‍. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയിരിക്കുന്ന പുസ്തകങ്ങളിലാണ് ഈ പ്രസംഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

Kerala

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

Kerala

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies