Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മും സിപിഐയും ലിക്വിഡേഷന്‍ നേരിടുന്ന പാര്‍ട്ടികള്‍: പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2019, 09:38 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മും സിപിഐയും അവരുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മും സിപിഐയും ലിക്വിഡേഷന്‍ നേരിടുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരേ തൂവല്‍ പക്ഷികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

1957 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്ത് പ്രതിപക്ഷത്തായിരുന്ന സിപിഎം ഇപ്പോള്‍ എവിടെ എത്തിയെന്ന് ചിന്തിക്കണം.   കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുള്ള ‘കോമ’ മുന്നണി വേണോ നരേന്ദ്ര മോദി വേണോയെന്നു ജനങ്ങള്‍ തീരുമാനിക്കും. ഐസിയു, വെന്റിലേറ്റര്‍ എന്നിവയും കടന്നുള്ള അവസ്ഥയാണ് കോമയെന്നും ശ്രീധരന്‍പിള്ള  പറഞ്ഞു. 

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. കര്‍ഷകരോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇതിനു മുമ്പ്  ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമായിരുന്നു. മണ്ഡലം-ജില്ലാ നേതാക്കളുമായി മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച മൂന്നു മേഖലകളില്‍ നടന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്‍ എന്നിവര്‍ നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ ആരാഞ്ഞു.  ഇവര്‍ ശേഖരിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര നേതൃത്തിനു കൈമാറും. പാര്‍ട്ടിയിലുള്ളവര്‍ക്കു പുറമേ എല്ലാ മേഖകളിലുള്ളവരേയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയാകും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. 

എന്‍ഡിഎയിലെ ഘടകകക്ഷികളുമായി സീറ്റു ധാരണയാക്കിയതിനാല്‍ അടുത്തുതന്നെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് പട്ടിക പുറത്തിറക്കും.  അവിടന്നാണ് പ്രഖ്യാപനം വരുക. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന നിലപാട് മാറ്റിയിട്ടുണ്ട്.   ചൊവ്വാഴ്ച നാലുമേഖലകളില്‍ നിന്നു തുടങ്ങിയ പരിവര്‍ത്തന ജാഥകള്‍ 10ന് സമാപിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശശി തരൂര്‍ മാപ്പ് പറയണം

തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങിയ സ്ത്രീകളെ അധിഷേപിച്ച ശശി തരൂര്‍ എംപി മാപ്പ് പറയണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. 

സ്റ്റോക്ഹോം സിന്‍ഡ്രോം ബാധിച്ചവരാണെന്നാണ് ശശി തരൂര്‍ സ്ത്രീകളെ കളിയാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തരൂര്‍  പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നതെങ്കിലും ശബരിമലയെ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനില്ല. എന്നാല്‍, അയ്യപ്പന്‍ തങ്ങളെ കൈവിടില്ലെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.