Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശാഭിമാനിക്കും ജനയുഗത്തിനും എന്തേ ഒരു വല്ലായ്‌മ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2019, 02:44 am IST
in Vicharam

പാകിസ്ഥാനിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം എല്ലാ ദേശീയവാദികളെയും ഉത്തേജിപ്പിച്ച സംഭവമാണ്. അതിന്റെ ചലനങ്ങള്‍ സ്വാഭാവികമായും മാദ്ധ്യമ രംഗത്തും പ്രതിഫലിക്കും. 

സംസ്ഥാനത്തെ എല്ലാ ദിനപത്രങ്ങളിലും ഇന്നലത്തെ പ്രധാന വാര്‍ത്തയും മുഖപ്രസംഗവും വ്യോമസേന നടത്തിയ മിന്നലാക്രമണമാണ്. സാധാരണയായി ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയും വരെ പാകിസ്ഥാന്റെ തീവ്രവാദ നിലപാടിനെ എതിര്‍ക്കുകയും ഇന്ത്യയുടെ നടപടിയെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ വ്യത്യസ്ത നിലപാടാണ് ദേശാഭിമാനിയും ജനയുഗവും സ്വീകരിച്ചത്. എന്നും കാശ്മീര്‍ വിഘടനവാദത്തെ പിന്തുണക്കുന്ന നിലപാടാണല്ലോ സിപിഎം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ദേശാഭിമാനിയുടെ മുഖപ്രസംഗം, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അതൃപ്തിയോടെയാണ് കാണുന്നത്. ഭീകരവാദത്തിന് തിരിച്ചടി എന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗം  തുടരുന്നത് പാകിസ്ഥാനെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും കാശ്മീര്‍ വിഘടനവാദികളെ ന്യായീകരിച്ചുകൊണ്ടുമാണ്. 

 മാധ്യമം ഇന്ത്യന്‍ നിലപാടിനോട് പൂര്‍ണ്ണമായും യോജിച്ചു പോകുന്നു. ലോകത്ത് നടക്കുന്ന മുഴുവന്‍ ഭീകരവാദവും അമേരിക്കന്‍, ഇസ്രയേല്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് ഉയര്‍ത്തിവിടുന്നതെന്നാണ് സാധാരണ മാധ്യമം കണ്ടെത്താറുള്ളത്. ഭീകരാക്രമണങ്ങളുടെ വേരറുക്കാന്‍ എന്ന മാധ്യമത്തിന്റെ മുഖപ്രസംഗം ആ ശൈലിക്ക് വിപരീതമാണ്. സിറാജിന്റെ മുഖപ്രസംഗവും ഇന്ത്യന്‍ നിലപാടിനൊപ്പമാണ്. പാകിസ്ഥാന്‍ പഠിക്കുമോ എന്നാണ് സിറാജിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്. 

മുസ്ലിം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ ഒരു പടികൂടി കടന്ന് ചൈനയുടെ ഭീഷണിയെ കുറിച്ച് സൂചിപ്പിക്കുന്നു. പാഠം പഠിക്കുമോ പാകിസ്ഥാന്‍ എന്ന തലക്കെട്ടില്‍ തുടരുന്ന മുഖപ്രസംഗവും ഇന്ത്യന്‍ നടപടിയെ പിന്തുണക്കുന്നു. മലയാള മനോരമ അഭിമാനകരമായ തിരിച്ചടി എന്ന തലക്കെട്ടില്‍ തുടങ്ങുന്ന മുഖപ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ കര്‍ശനമായ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ മനോരമയുടെ വാര്‍ത്തകള്‍ക്കുള്ളില്‍ അവരുടെ പതിവ് ബിജെപി വിരോധവും കോണ്‍ഗ്രസ് പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്നു. പാകിസ്ഥാനുള്ള താക്കീത് എന്ന തലക്കെട്ടില്‍ മാതൃഭൂമിയുടെ മുഖപ്രസംഗം ഇന്ത്യന്‍ നയത്തോട് യോജിക്കുന്നതാണ്. 

സിപിഐ പത്രമായ ജനയുഗം ദേശാഭിമാനിയെപ്പോലെതന്നെ അസ്വസ്ഥരാണ്. പണ്ട് സിപിഐ റഷ്യക്ക് വേണ്ടിയായിരുന്നു കുഴലൂത്ത് നടത്തിയിരുന്നത്. അഭിവാദനങ്ങള്‍ സൈനികര്‍ക്ക് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മോദി വിരോധം മാത്രമാണ് മുഴച്ച് നില്‍ക്കുന്നത്. ഇന്ത്യ നല്‍കുന്ന ഉറച്ച മറുപടി എന്ന മംഗളത്തിന്റെ മുഖപ്രസംഗം ഇന്ത്യന്‍ നിലപാടിനോടുള്ള പിന്തുണയാണ് വ്യക്തമാക്കുന്നത്. 

കേരള കൗമുദിയുടെ മുഖപ്രസംഗം ആവേശകരമാണ്. ഇതാണ് പാകിസ്ഥാന് മനസിലാകുന്ന ഭാഷ എന്ന മുഖപ്രസംഗം വ്യോമസേനയേയും കേന്ദ്രസര്‍ക്കാരിനെയും പൂര്‍ണ്ണമായും പിന്തുണക്കുന്നു. എത്രയായാലും ദേശാഭിമാനിയും ജനയുഗവും ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാജ്യത്തോട് ഒപ്പം നില്‍ക്കാത്ത സിപിഎം, സിപിഐ എന്നിവരും അവരുടെ മുഖപത്രങ്ങളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. കേരളത്ത സംരക്ഷിക്കാനെന്ന പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന യാത്രയിലും വിളമ്പുന്നത് രാജ്യവിരുദ്ധ നിലപാടുകള്‍ തന്നെയാണല്ലൊ. മിന്നലാക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞ കോടിയേരി ഇന്നലെ നിലാടു മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കോടിയേരി പ്രസംഗത്തോട് ദേശാഭിമാനിക്കു പോലും വലിയ മതിപ്പില്ലായിരുന്നെന്നു തോന്നുന്നു. എങ്ങും തൊടാതെയുള്ള റിപ്പോര്‍ട്ടിലൂടെ പതുക്കെ തലയൂരുകയായിരുന്നു അവര്‍ ചെയ്തത്. 

അശ്വത്ഥാമാവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.