Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഇക്ക് ഇടപാടുകാര്‍ നല്‍കാനുള്ളത് 2517 കോടി

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Feb 26, 2019, 09:10 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്‌ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കെഎസ്എഫ്ഇയുടെ സഞ്ചിതനിക്ഷേപം ശക്തിപ്പെടുത്താന്‍ കഴിയുന്നത്ര തുകയാണ് വര്‍ഷങ്ങളായി കുടിശികയില്‍ രേഖപ്പെടുത്തി ഫയലുകളില്‍ വിശ്രമിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും ഭീമമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. 2007ല്‍ 155.14 കോടിയായിരുന്ന കുടിശികയാണ് 2018 എത്തിയപ്പോഴേക്കും 2517 കോടി ആയിരിക്കുന്നത്.

50 ലക്ഷം മുതല്‍ ഒരു കോടിക്കുമേല്‍ ബാധ്യതയുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കുമേല്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയാറില്ല. കാലാകാലങ്ങളില്‍ ഭരണത്തിലെത്തുന്നവരുടെ ഇച്ഛയ്‌ക്കനുസരിച്ച് രൂപീകൃതമാകുന്നതാണ് കെഎസ്എഫ്ഇയുടെ ഭരണ നിര്‍വഹണബോര്‍ഡ്. ഇവരുടെ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയ തീരുമാനങ്ങളാണ് ഇത്തരം കുടിശികകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമായി സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 

പണമിടപാട് സ്ഥാപനമെന്ന നിലയില്‍ പൊതുമേഖല-സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥതല സംവിധാനങ്ങളൊക്കെ കെഎസ്എഫ്ഇ യിലുമുണ്ട്. കുടിശിക പിരിച്ചെടുക്കാന്‍ വേണ്ടി മാത്രം പ്രത്യേക റവന്യു റിക്കവറി  വിഭാഗങ്ങളുമുണ്ട്. പക്ഷേ, വാര്‍ഷിക കണക്കില്‍ കുടിശികതുക വര്‍ധിക്കുകയല്ലാതെ കുറഞ്ഞുകാണാറില്ല.

ലോണ്‍-ചിട്ടി ഇനങ്ങളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ബാധ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശം നല്‍കിയവരോട് കെഎസ്എഫ്ഇയുടെ വിശദീകരണവും വിചിത്രമായിരുന്നു. അരക്കോടി മുതല്‍ കോടികള്‍ വരെ നല്‍കാനുള്ളവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദമാണ് ചോദ്യകര്‍ത്താവിന് കെഎസ്എഫ്ഇ മറുപടി നല്‍കിയിരിക്കുന്നത്.

കെഎസ്എഫ്ഇയില്‍ 2000 മുതല്‍ 2018 വരെയുള്ള വാര്‍ഷിക കുടിശിക വിവരങ്ങളാണ് ആരാഞ്ഞതെങ്കിലും അധികൃതര്‍ നല്‍കിയിരിക്കുന്നത് 2007 മുതലാണ്. 2012 മുതലാണ് കുടിശിക വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 

ഓരോ വര്‍ഷവും ഇത് ഏതാണ്ട് 500 കോടിക്കുമേല്‍ ശരാശരി വരും. ധനവിനിയോഗ സ്ഥാപനമാകുമ്പോള്‍ ഇത്തരത്തിലുള്ള ബാധ്യതകളൊക്കെ വരുമെന്നും, ഇത് ഗുരുതരമായ പ്രശ്‌നങ്ങളല്ലെന്നുമുള്ള മറുപടിയാണ് കമ്പനി അധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.

കെഎസ്എഫ്ഇക്ക് 2007 മുതല്‍ 2018വരെ ലഭിക്കുവാനുള്ള തുക

2007 – 155.14 കോടി രൂപ

2008-166.73,,

2009 – 188.14 ,,

2010 – 234.04 ,,

2011 – 330.09 ,,

2012 – 400.46 ,,

2013 – 481.99 ,,

2014 – 729.24 ,,

2015 – 1085.21 ,,

2016 – 1521.07 ,,

2017 – 2103.00 ,,

2018 – 2517.00 കോടി രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

Alappuzha

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

Education

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

Kerala

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.