Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഇക്ക് ഇടപാടുകാര്‍ നല്‍കാനുള്ളത് 2517 കോടി

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Feb 26, 2019, 09:10 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്‌ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കെഎസ്എഫ്ഇയുടെ സഞ്ചിതനിക്ഷേപം ശക്തിപ്പെടുത്താന്‍ കഴിയുന്നത്ര തുകയാണ് വര്‍ഷങ്ങളായി കുടിശികയില്‍ രേഖപ്പെടുത്തി ഫയലുകളില്‍ വിശ്രമിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും ഭീമമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. 2007ല്‍ 155.14 കോടിയായിരുന്ന കുടിശികയാണ് 2018 എത്തിയപ്പോഴേക്കും 2517 കോടി ആയിരിക്കുന്നത്.

50 ലക്ഷം മുതല്‍ ഒരു കോടിക്കുമേല്‍ ബാധ്യതയുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കുമേല്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയാറില്ല. കാലാകാലങ്ങളില്‍ ഭരണത്തിലെത്തുന്നവരുടെ ഇച്ഛയ്‌ക്കനുസരിച്ച് രൂപീകൃതമാകുന്നതാണ് കെഎസ്എഫ്ഇയുടെ ഭരണ നിര്‍വഹണബോര്‍ഡ്. ഇവരുടെ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയ തീരുമാനങ്ങളാണ് ഇത്തരം കുടിശികകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമായി സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 

പണമിടപാട് സ്ഥാപനമെന്ന നിലയില്‍ പൊതുമേഖല-സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥതല സംവിധാനങ്ങളൊക്കെ കെഎസ്എഫ്ഇ യിലുമുണ്ട്. കുടിശിക പിരിച്ചെടുക്കാന്‍ വേണ്ടി മാത്രം പ്രത്യേക റവന്യു റിക്കവറി  വിഭാഗങ്ങളുമുണ്ട്. പക്ഷേ, വാര്‍ഷിക കണക്കില്‍ കുടിശികതുക വര്‍ധിക്കുകയല്ലാതെ കുറഞ്ഞുകാണാറില്ല.

ലോണ്‍-ചിട്ടി ഇനങ്ങളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ബാധ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശം നല്‍കിയവരോട് കെഎസ്എഫ്ഇയുടെ വിശദീകരണവും വിചിത്രമായിരുന്നു. അരക്കോടി മുതല്‍ കോടികള്‍ വരെ നല്‍കാനുള്ളവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദമാണ് ചോദ്യകര്‍ത്താവിന് കെഎസ്എഫ്ഇ മറുപടി നല്‍കിയിരിക്കുന്നത്.

കെഎസ്എഫ്ഇയില്‍ 2000 മുതല്‍ 2018 വരെയുള്ള വാര്‍ഷിക കുടിശിക വിവരങ്ങളാണ് ആരാഞ്ഞതെങ്കിലും അധികൃതര്‍ നല്‍കിയിരിക്കുന്നത് 2007 മുതലാണ്. 2012 മുതലാണ് കുടിശിക വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 

ഓരോ വര്‍ഷവും ഇത് ഏതാണ്ട് 500 കോടിക്കുമേല്‍ ശരാശരി വരും. ധനവിനിയോഗ സ്ഥാപനമാകുമ്പോള്‍ ഇത്തരത്തിലുള്ള ബാധ്യതകളൊക്കെ വരുമെന്നും, ഇത് ഗുരുതരമായ പ്രശ്‌നങ്ങളല്ലെന്നുമുള്ള മറുപടിയാണ് കമ്പനി അധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.

കെഎസ്എഫ്ഇക്ക് 2007 മുതല്‍ 2018വരെ ലഭിക്കുവാനുള്ള തുക

2007 – 155.14 കോടി രൂപ

2008-166.73,,

2009 – 188.14 ,,

2010 – 234.04 ,,

2011 – 330.09 ,,

2012 – 400.46 ,,

2013 – 481.99 ,,

2014 – 729.24 ,,

2015 – 1085.21 ,,

2016 – 1521.07 ,,

2017 – 2103.00 ,,

2018 – 2517.00 കോടി രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.