Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഇക്ക് ഇടപാടുകാര്‍ നല്‍കാനുള്ളത് 2517 കോടി

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Feb 26, 2019, 09:10 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്‌ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കെഎസ്എഫ്ഇയുടെ സഞ്ചിതനിക്ഷേപം ശക്തിപ്പെടുത്താന്‍ കഴിയുന്നത്ര തുകയാണ് വര്‍ഷങ്ങളായി കുടിശികയില്‍ രേഖപ്പെടുത്തി ഫയലുകളില്‍ വിശ്രമിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും ഭീമമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. 2007ല്‍ 155.14 കോടിയായിരുന്ന കുടിശികയാണ് 2018 എത്തിയപ്പോഴേക്കും 2517 കോടി ആയിരിക്കുന്നത്.

50 ലക്ഷം മുതല്‍ ഒരു കോടിക്കുമേല്‍ ബാധ്യതയുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കുമേല്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയാറില്ല. കാലാകാലങ്ങളില്‍ ഭരണത്തിലെത്തുന്നവരുടെ ഇച്ഛയ്‌ക്കനുസരിച്ച് രൂപീകൃതമാകുന്നതാണ് കെഎസ്എഫ്ഇയുടെ ഭരണ നിര്‍വഹണബോര്‍ഡ്. ഇവരുടെ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയ തീരുമാനങ്ങളാണ് ഇത്തരം കുടിശികകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമായി സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 

പണമിടപാട് സ്ഥാപനമെന്ന നിലയില്‍ പൊതുമേഖല-സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥതല സംവിധാനങ്ങളൊക്കെ കെഎസ്എഫ്ഇ യിലുമുണ്ട്. കുടിശിക പിരിച്ചെടുക്കാന്‍ വേണ്ടി മാത്രം പ്രത്യേക റവന്യു റിക്കവറി  വിഭാഗങ്ങളുമുണ്ട്. പക്ഷേ, വാര്‍ഷിക കണക്കില്‍ കുടിശികതുക വര്‍ധിക്കുകയല്ലാതെ കുറഞ്ഞുകാണാറില്ല.

ലോണ്‍-ചിട്ടി ഇനങ്ങളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ബാധ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശം നല്‍കിയവരോട് കെഎസ്എഫ്ഇയുടെ വിശദീകരണവും വിചിത്രമായിരുന്നു. അരക്കോടി മുതല്‍ കോടികള്‍ വരെ നല്‍കാനുള്ളവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദമാണ് ചോദ്യകര്‍ത്താവിന് കെഎസ്എഫ്ഇ മറുപടി നല്‍കിയിരിക്കുന്നത്.

കെഎസ്എഫ്ഇയില്‍ 2000 മുതല്‍ 2018 വരെയുള്ള വാര്‍ഷിക കുടിശിക വിവരങ്ങളാണ് ആരാഞ്ഞതെങ്കിലും അധികൃതര്‍ നല്‍കിയിരിക്കുന്നത് 2007 മുതലാണ്. 2012 മുതലാണ് കുടിശിക വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. 

ഓരോ വര്‍ഷവും ഇത് ഏതാണ്ട് 500 കോടിക്കുമേല്‍ ശരാശരി വരും. ധനവിനിയോഗ സ്ഥാപനമാകുമ്പോള്‍ ഇത്തരത്തിലുള്ള ബാധ്യതകളൊക്കെ വരുമെന്നും, ഇത് ഗുരുതരമായ പ്രശ്‌നങ്ങളല്ലെന്നുമുള്ള മറുപടിയാണ് കമ്പനി അധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.

കെഎസ്എഫ്ഇക്ക് 2007 മുതല്‍ 2018വരെ ലഭിക്കുവാനുള്ള തുക

2007 – 155.14 കോടി രൂപ

2008-166.73,,

2009 – 188.14 ,,

2010 – 234.04 ,,

2011 – 330.09 ,,

2012 – 400.46 ,,

2013 – 481.99 ,,

2014 – 729.24 ,,

2015 – 1085.21 ,,

2016 – 1521.07 ,,

2017 – 2103.00 ,,

2018 – 2517.00 കോടി രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

India

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

പുതിയ വാര്‍ത്തകള്‍

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.