Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരിയ കേസിലെ ഒത്തുതീര്‍പ്പ്: സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികള്‍

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
Feb 22, 2019, 10:47 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : പെരിയ കേസിലെ ഒത്തുതീര്‍പ്പിനെതിരെ സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി അണികളില്‍ നിന്ന് രൂക്ഷവിമര്‍ശനം. അരും കൊലപാതകവും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ പീതാംബരനെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ പാര്‍ട്ടി നടത്തിയ പരിഹാസ്യമായശ്രമവുമാണ് സിപിഎം അണികളില്‍ വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്. 

  കേസിലെ യഥാര്‍ഘ പ്രതികളെ രക്ഷപ്പെടുത്തി സിപിഎം തിരക്കഥ പ്രകാരം അന്വേഷണം അട്ടിമറിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതാണ് അവരുടെ അണികളെ ചൊടിപ്പിക്കുന്നത്. അവര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും പോലീസും സിപിഎം നേതൃത്വവും ഒത്തുചേര്‍ന്ന് നടത്തുന്ന അട്ടിമറിക്ക് കോണ്‍ഗ്രസ് നേതൃത്വം മൗനാനുവാദം നല്‍കുകയാണെന്ന തരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

 സംസ്ഥാന തലത്തില്‍ രഹസ്യമായും ദേശീയ തലത്തില്‍ പരസ്യമായും ഇതിനകം രൂപപ്പെട്ട ധാരണ ഈ സംഭവത്തിന്റെ പേരില്‍ തകരരുത് എന്ന ആഗ്രഹത്തിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍. പെരിയസംഭവം പ്രാദേശിക പ്രശ്‌നം മാത്രമായി അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്- സിപിഎം -ലീഗ് രഹസ്യധാരണ ഏറ്റവും ശക്തമായുള്ള മണ്ഡലമാണ് കാസര്‍കോട്. നിയമസഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളില്‍ ഈ രഹസ്യ ധാരണ വെളിപ്പെട്ടതാണ്. 

  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന കാസര്‍കോട് ഇക്കുറിയും ഇത്തരം വോട്ടുമറിക്കല്‍ ശ്രമങ്ങള്‍ക്ക് ഇരുവിഭാഗത്തേയും നേതാക്കള്‍ ഒരുങ്ങും. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പരസ്പരം സഹായിക്കാനുള്ള ധാരണയിലാണ് ഇരുകൂട്ടരുടേയും നീക്കം. പെരിയയിലെ ഇരട്ടക്കൊലപാതകം ഈ ധാരണയെ ദുര്‍്യലപ്പെടുത്തുന്നതാണ് ഈ നേതാക്കളെ അലോസരപ്പെടുത്തുന്നത്. ടി.പി.വധക്കേസ് പോലെ ഈ സംഭവം വലിയ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇരുവിഭാഗം നേതാക്കളും നീങ്ങുന്നത്. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസ് ജാഥയിലും ഇടതുപക്ഷത്തിന്റെ ജാഥകളിലും നേതാക്കളുടെ പ്രസംഗങ്ങളില്‍ പോലും ഇത് പ്രകടമാണ്. 

  എത്രയും പെട്ടെന്ന് പ്രശ്‌നം ഒതുക്കാനുള്ള സിപിഎം -കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ശ്രമം ഇക്കാരണത്താലാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് പരസ്യമായതോടെ നേതാക്കള്‍ ഉദ്ദേശിച്ച ഫലം ഇനി ഉണ്ടാവുകയില്ല എന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇരുപാര്‍ട്ടികളിലുമുള്ള നൂറുകണക്കിന് പേര്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമാവുകയും ചെയ്യും. 

 യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. നേതൃത്വത്തെ ഭയപ്പെട്ട് സിപിഎമ്മുകാര്‍ പരസ്യ പ്രതികരണത്തിന് തയാറാകുന്നില്ലെങ്കിലും അരും കൊലയിലും അതേത്തുടര്‍ന്നുള്ള നാടകങ്ങളിലും ആപാര്‍ട്ടിയിലെ ഒട്ടേറെപ്പേര്‍ അസ്വസ്ഥരാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

Kerala

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

Kerala

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

News

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

Kerala

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

പുതിയ വാര്‍ത്തകള്‍

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

ഗുരുദ്വാര നിന്നിടത്ത് മസ്ജിദായിരുന്നു ; വിട്ടു നൽകണമെന്ന് ഡൽഹി വഖഫ് ബോർഡ് ; പറ്റില്ല , ആ അവകാശവാദം ഉപേക്ഷിച്ചേക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 11 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies