Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊന്നെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ട്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 21, 2019, 09:17 am IST
in Kerala

കാസര്‍കോട്: പെരിയ കൂട്ടക്കൊലക്കേസ് പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പെരിയ കലേ്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നു പറഞ്ഞ് പീതാംബരനെ സിപിഎം പുറത്താക്കി. 

രണ്ടു ചെറുപ്പക്കാരെ പീതാംബരന്‍ കൊന്നിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ടാകുമെന്ന വെളിപ്പെടുത്തലുമായി ഇന്നലെ പീതാംബരന്റെ കുടുംബം രംഗത്തു വന്നു. പാര്‍ട്ടി അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കുമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും മാധ്യമങ്ങളോട് വ്യക്തമാക്കി.  പാര്‍ട്ടിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആണയിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം. പീതാംബരന്‍ സ്വന്തം നിലയ്‌ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്. കൊല്ലപ്പെട്ട യുവാക്കള്‍ നേരത്തെ പീതാംബരനെ തല്ലിയിരുന്നു. ജനുവരി അഞ്ചിന് മര്‍ദ്ദനമേറ്റശേഷം പാര്‍ട്ടിക്കു വേണ്ടി തല്ലാനൊന്നും പോയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നില്ല. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടി പറഞ്ഞാന്‍ എന്തും ചെയ്യുന്നയാളാണ് പീതാംബരന്‍. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തത് മുഴുവന്‍ പാര്‍ട്ടി പറഞ്ഞിട്ടാണെന്നും ഭാര്യയും മകളും വ്യക്തമാക്കി. 

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണം. പാര്‍ട്ടിക്കാര്‍ ഒരാള്‍ പോലും സംഭവത്തിനു ശേഷം തങ്ങളെ സമീപിച്ചിട്ടില്ലെന്നും മഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലാന്‍ പറഞ്ഞതും ഒളിപ്പിച്ചതും ഗത്യന്തരമില്ലാതെ പിടിച്ചുകൊടുത്തതും പാര്‍ട്ടിയാണെന്ന പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് കേസില്‍പ്പെട്ടതിന്റെ വിഷമത്തില്‍ ഭാര്യ പറയുന്ന കാര്യങ്ങള്‍ എന്നാണ് ഇതിനോടു കോടിയേരി ബാലകൃഷണന്‍ പ്രതികരിച്ചത്. 

ഇരട്ടക്കൊലപാതകം പീതാംബരന്‍ ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന തരത്തില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തിന്റെ ഫലമായി മൊഴി നല്‍കിയിരിക്കുകയാണ് കസ്റ്റഡിയിലുള്ളവരെല്ലാം. കേസന്വേഷണം മറ്റ് നേതാക്കളിലേക്ക് നീളാതിരിക്കാനാണ് ഇത്തരത്തിലൊരു മൊഴിയെന്ന സംശയത്തിലാണ് പോലീസ്. മൊഴികള്‍ പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

അതിനിടെ പീതാംബരനെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്ന്  കോടതി നിരീക്ഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.